Monday, August 1, 2011

നിതിന്‍ ഗട്കരിയെ പാനലിസ്റ്റുകള്‍ കണ്ടു പരാതി നല്‍കി

നാഗ്പൂരിലെ പാനലിസ്റ്റുകള്‍ ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്ക്കരിയെ കണ്ട് കിരിത് സോമയ്യക്കെതിരേ പരാതി നല്‍കി.ഇരുപത് ലക്ഷം ആളുകളുടെ ജീവിതം കൊണ്ട് കളിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.
പാനലിസ്റ്റുകള്‍ പ്രകടനമായി ബി.ജെ.പി ഓഫീസിലേക്ക്

പാനലിസ്റ്റുകള്‍ നിതിന്‍ ഗഡ്ക്കരിയെ കണ്ട് നിവേദനം കൊടുക്കുന്ന ഫോട്ടൊ സഹിതം ഇന്ന്ത്തെ പത്രത്തില്‍ വന്ന വാര്‍ത്ത താഴെ.

നാഗ്പൂര്‍ പാനലിസ്റ്റുകള്‍ ബി.ജെ.പി ഓഫീസില്‍

അതിനിടെ ഇക്കണോമിക്സ് ടൈംസില്‍  ഇന്നും  സ്പീക്ക് ഏഷ്യയുടെ ഫുള്‍ പേജ് കളര്‍ പരസ്യം.മുംബൈ എഡിഷന്റെ , പേജ് 41 ലിങ്ക് ഇവിടെ 


ഇന്നലെ യുഗ് ബ്രാന്‍ഡിന്റെ പരസ്യ കാമ്പയിന്‍ ആരംഭിച്ചു.ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന പരസ്യം താഴെ കാണാം.വിവിധ മാധ്യമങ്ങളില്‍ യുഗ് ബ്രാണ്ടിന്റെ പരസ്യം വന്നിരുന്നു.

ഇത് നമുക്ക് വിശ്വസിക്കാനാകുമോ? ഒരു കമ്പനി വേട്ടയാടപ്പെടുന്നു.എന്നാല്‍ അവര്‍ നിരന്തരം പൊരുതി നില്‍ക്കുന്നു.സ്പീക്ക് ഏഷ്യ ഇവിടെ നില നില്‍ക്കും എന്നതിന് ഇനി നമുക്ക് എന്ത് ഉറപ്പു വേണം?കമ്പനിയുടെ ഒരൊറ്റ മാനേജിങ്ങ് സ്റ്റാഫും സ്പീക്ക് ഏഷ്യ വിട്ടു പോയിട്ടില്ല.അവര്‍ക്കിത് ശമ്പളമില്ലാത്ത മൂന്നാം മാസം.മാത്രമല്ല മാധ്യമങ്ങളില്‍ നിന്നുള്ള നിരന്തര ഭീഷണിയും."തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല".എത്രയും പെട്ടെന്ന് നമ്മുടെ വിജയം നമുക്ക് ആഘോഷിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ശ്രീ.മനോജ് കുമാറിന്റെ വീഡിയോയുടെ മലയാളവും, മറ്റു ചില വാര്‍ത്തകളും , മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ വിശകലനവും  തയ്യാറായിക്കൊണ്ടിരിക്കുന്നു.തിരികെ വരിക. ചില തിരക്കുകള്‍ മൂലം വൈകിയതിന് ക്ഷമിക്കുമല്ലോ.നന്ദി : (സ്പീക്ക് മലയാളം)

No comments:

Post a Comment