Friday, December 23, 2011

അവസാന ഘട്ടത്തിലേക്ക്..വിജയത്തിലേക്ക്

ബിസ് ബാസ്കറ്റ് അപ്ഡേറ്റ്
സ്പീക്ക് ഏഷ്യാ ഒഫിഷ്യലുകളുമായുള്ള ഞങ്ങളുടെ സംഭാഷണത്തില്‍ നിന്നും ലഭിച്ച അപ്ഡേറ്റുകളാണ് ഇവിടെ പങ്കു വയ്ക്കുന്നത്:

1. നാമെല്ലാവരും വളരെയേറെ കാത്തിരുന്ന, ബഹു.റിട്ട.ചീഫ് ജസ്റ്റിസ് . ലാഹോട്ടിയുടെ മധ്യസ്ഥ ചര്‍ച്ചകള്‍ അവസാനിച്ചിരിക്കുന്നു.ഡിസംബര്‍ 19 ന് മൂന്നാമത്തേതും അവസാനത്തേതുമായ മധ്യസ്ഥ ചര്‍ച്ചയും നടന്നു കഴിഞ്ഞു.

2. പ്രധാനപ്പെട്ട ഒരു കാര്യം മനസ്സിലാക്കേണ്ടത് , മുംബൈ പോലീസിലെ ഇക്കണോമിക് ഒഫെന്‍സ് വിങും (ഈ.ഓ.ഡബ്ലിയു) അവസാനത്തെ മീറ്റിംഗില്‍ പങ്കെടുത്തു.ഇതോടെ എല്ലാ ഏജന്‍സികളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ ശേഖരിക്കപ്പെട്ടു കഴിഞ്ഞു.

3. ഇനി ബഹു . ലഹോട്ടീ ഈ റിപ്പോര്‍ട്ടുകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ സുപ്രീം കോടതിയിലെ ഹിയറിംഗുകള്‍ ആരംഭിക്കും.ഇത്  ഈ അവധിക്കു ശേഷം ജനുവരി ആദ്യത്തില്‍ ആരംഭിക്കും.

ശ്രദ്ധിക്കുക : ഞങ്ങളുടെ കാഴ്ച്കപ്പാടില്‍ സുപ്രീം കോടതിയില്‍ ഈ റിപ്പോര്‍ട്ടുകളിന്മേലുള്ള ഹിയറിംഗ് ആരംഭിച്ച് ആഴ്ചകള്‍ക്കകം തന്നെ അന്തിമ വിധി നമുക്ക് പ്രതീക്ഷിക്കാം.ആയതു കൊണ്ട് എല്ലാ സ്പീക്ക് ഏഷ്യന്‍സിനോടും ഒന്നിച്ചു നില്‍ക്കുവാനും വിധി നമുക്ക് അനുകൂലമാകുവാന്‍ പ്രാര്‍ഥിക്കാനും അപേക്ഷിക്കുന്നു.
(ഇതു സംബന്ധമായി ഐസ്പ വെബ്സൈറ്റില്‍ വന്ന അപ്ഡേറ്റ്  ഉടന്‍ പ്രതീക്ഷിക്കുക- സ്പീക്ക് മലയാളം)

ഈ വെബ്സൈറ്റിലൂടെ വിവരങ്ങള്‍ അറിയുന്ന എല്ലാ മാന്യ സ്പീക്ക് ഏഷ്യക്കാരോടുമായി ചില കാര്യങ്ങള്‍ :

ഈയിടെയായി പലപ്പോഴും അപ്ഡേറ്റുകള്‍ നിങ്ങള്‍ക്ക് സമയത്തിന് നല്‍കാന്‍ സാധിക്കാറില്ല.അതിന് കാരണം സമയക്കുറവാണ് എന്ന് ഖേദത്തോടെ അറിയികുന്നു.പലരും ഫോണ്‍ ചെയ്തു ചോദിക്കുന്നു, ആദ്യ സമയത്ത് രാത്രി 2 മണിക്കു പോലും അപ്ഡേറ്റുകള്‍ നല്‍കിയിരുന്നു.ഇപ്പോള്‍ എന്തു പറ്റി?പ്രതീക്ഷ നശിച്ചോ എന്നൊക്കെ.തീര്‍ച്ചയായും പ്രതീക്ഷ നശിച്ചതു കൊണ്ടല്ല മറിച്ച് പ്രതീക്ഷ കൂടുതല്‍ ഉള്ളതു കൊണ്ടു തന്നെയാണ്.കാരണം, ഇപ്പോള്‍ ആദ്യ സമയം പോലെയല്ല അപ്ഡേറ്റുകള്‍ ലഭിക്കാന്‍ കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.മാത്രമല്ല കൂടുതല്‍ ലീഡേഴ്സും അപ്ഡേറ്റുകള്‍ നല്‍കാന്‍ തയ്യാറാകുന്നുമുണ്ട്.അതു കൊണ്ട് അപ്ഡേറ്റുകള്‍ ലഭിക്കുന്നവരോട് ഒരു അഭ്യര്‍ഥനയുണ്ട്.നിങ്ങള്‍ക്ക് ലഭിക്കുന്ന അപ്ഡേറ്റുകള്‍ ഈ സൈറ്റില്‍ അഭിപ്രായങ്ങള്‍/സംശയങ്ങള്‍ നല്‍കുന്ന ഭാഗത്ത് നല്‍കുക.അപ്ഡേറ്റുകള്‍ കൃത്യ സമയത്തു തന്നെ എല്ലാവര്‍ക്കും ലഭിക്കാന്‍ അത് സഹായിക്കും,മലയാളത്തില്‍ തന്നെ ടൈപ്പ് ചെയ്യാന്‍ സാധിക്കുന്നവര്‍ അങ്ങിനെ തന്നെ അപ്ഡേറ്റുകള്‍ നല്‍കുക.ഫേസ്ബുക്കിലെ ഗ്രൂപ്പുകളായ
Speak Asia Communications Pvt. Ltd.
, SpeakAsian Powers... എന്നിവ വഴിയോ bizbasket.net എന്ന സ്പീക്ക് ഏഷ്യാ ടീം ലീഡേഴ്സിന്റെ സൈറ്റ് വഴിയോ ഐസ്പയുടെ സൈറ്റ് ആയ aispa.in വഴിയോ സ്പീക്ക് ഏഷ്യാ ഒഫീഷ്യല്‍ ബ്ലോഗ് ആയ http://speakasiaonlinemarketing.blogspot.com/ വഴിയോ നമുക്ക് യഥാര്‍ത വിവരങ്ങള്‍ ലഭിക്കാറുണ്ട്.
സ്നേഹത്തോടെ,
സ്പീക്ക് മലയാളം

Tuesday, December 13, 2011

ഡിസംബര്‍ 12 ലെ മീറ്റിംഗ്

സുഹൃത്തുക്കളേ..
ഡിസം:12 ന് റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസ് ശ്രി.ലഹോട്ടിയുടെ അടുത്ത മീറ്റിംഗ് കൂടി നടന്നിരിക്കുന്നു.ഈ മീറ്റിംഗില്‍ ഈ.ഓ.ഡബ്ലീയു ഒഴികെ എല്ലാ ഏജന്‍സികളും പങ്കെടുത്തു എന്ന് അറിയുന്നു.കൂടുതല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.സ്പീക്ക് മലയാളം

Wednesday, November 30, 2011

സ്പീക്ക് ഏഷ്യ ബ്ലാക്ക് ലിസ്റ്റഡ് അല്ല

സ്പീക്ക് ഏഷ്യ സിങപ്പൂരിലെ ആക്രാ വെബ്സൈറ്റില്‍ ബ്ലാക്ക് ലിസ്റ്റഡാണ് എന്നായിരുന്നു ഇവിടത്തെ മാധ്യമങ്ങള്‍ ആക്രോശിച്ചു കൊണ്ടിരുന്നത്.അന്നു തന്നെ കമ്പനി വ്യക്തമാക്കിയ കാര്യമാണ് നോണ്‍ കമ്പ്ലയന്സ് സര്‍ട്ടിഫികറ്റ് എന്നാല്‍ എന്താണെന്നും എന്തു കൊണ്ട് വെബ്സൈറ്റില്‍ നോണ്‍ കമ്പ്ലയന്‍സ് എന്ന് കാണുന്നതെന്നും.കമ്പനി ബ്ലാക്ക് ലിസ്റ്റില്‍ അല്ലെന്നും മറിച്ച് ബോര്‍ഡ് മീറ്റിംഗിന്റെ മിനിട്സ് സമര്‍പ്പിച്ചാല്‍ അത് വെബ്സൈറ്റില്‍ മാറുമെന്നും അന്ന് കമ്പനി ഒഫിഷ്യത്സ് നമ്മോട് പറഞ്ഞിരുന്നത് അപ്പോഴുണ്ടായിരുന്ന പാനലിസ്റ്റുകള്‍ ഓര്‍ക്കുന്നുണ്ടാകും.ഇപ്പോഴിതാ അത് യാഥാര്‍ത്യമായിരിക്കുന്നു.താഴെയുള്ള പേജ് കാണുക.അതിലേക്കുള്ള ലിങ്കും നല്‍കിയിരിക്കുന്നു.


https://www.psi.gov.sg/NASApp/tmf/TMFServlet?app=MYBIZFILE-DIR-ENTITY&version&launch=N&S=f48709fc44c0ffffffff959620c6e42a499&D&AN=INBX&searchText=Speak&searchBy=name
ഇനി ഇന്നലത്തെ ജസ്റ്റിസ് ലാഹോട്ടിയുടെ മീറ്റിംഗ് വിവരങ്ങള്‍ : പല വിവരങ്ങളും നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ കൃത്യമായ വിവരം ലഭിച്ചിട്ടില്ല.അതു കൊണ്ടാണ് സൈറ്റില്‍ അപ്ഡേറ്റ് നല്‍കാഞ്ഞത്.എന്നാല്‍ ലഭിച്ച വിവരം ഇങ്ങനെയാണ്.ലഹോട്ടിയുടെ മീറ്റിംഗില്‍ സ്പീക്ക് ഏഷ്യയും, പാനലിസ്റ്റുകളുടെ ഭാഗത്തു നിന്നുള്ള പ്രതിനിതിയും, ആര്‍.ബീ.ഐയും മാത്രമാണ് പങ്കെടുത്തത്.പക്ഷേ, മറ്റു ഏജസികള്‍ ആരും എത്തിയില്ല.തന്മൂലം അവര്‍ക്ക് സമന്‍സ് അയക്കും എന്നതാണ് ലഭിച്ച വിവരം.എത്ര യാഥാര്‍ത്യം ഉണ്ട് എന്ന് അറിയില്ല.എന്തായാലും വിവരം ലഭിച്ചാല്‍ നിങ്ങള്‍ക്ക് അപ്ഡേറ്റ് നല്‍കുന്നതാണ്.

Sunday, November 27, 2011

എന്താണ് നടക്കുന്നത്?

സുഹൃത്തുക്കളേ..

വീണ്ടും ക്ഷമ ചോദിക്കുന്നില്ല.കുറേ ദിവസങ്ങളായി തീരെ സമയം ലഭിക്കുന്നില്ല.ഒരു പാട് സുഹൃത്തുക്കള്‍ ഇവിടെ പല കമന്റുകളും ഇട്ടിട്ടുണ്ട്.അവയെല്ലാം ഞാന്‍ വായിച്ചു.ചിലതെല്ലാം വളരെ നിരാശയില്‍ മുങ്ങിയതാണ്.ചിലത് വളരെ ആകുലമാണ്.മറ്റു ചിലത് എനിക്കും പ്രതീക്ഷ നഷ്ടപ്പെട്ടോ എന്ന രീതിയിലുള്ളതാണ്.ദയവു ചെയ്ത് എല്ലാവരും ഒരു കാര്യം മനസ്സിലാക്കുക, നമ്മുടെ മാനേജര്‍മാര്‍ വരെ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന സമയത്ത്, എല്ലാവരും ഏറ്റവും ആശങ്കയില്‍ ആയിരുന്ന ഒരു സമയത്താണ് ഞാന്‍ ഈ ബ്ലോഗ് ആരംഭിച്ചത്.അതിന്റെ പേരില്‍ സ്പീക്ക് ഏഷ്യയില്‍ ഇല്ലാതിരുന്ന ആളുകള്‍ വരെ ഭീഷണിയുടെ സ്വരത്തില്‍ എന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ട്.അതിനൊന്നും എന്നെ പിന്മാറ്റാന്‍ കഴിഞ്ഞിട്ടില്ല.കാരണം, ഞാന്‍ ചിന്തിച്ചത് കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്.സ്പീക്ക് ഏഷ്യ നമ്മെയാരെയും ചതിച്ചിട്ടില്ല എന്ന് വിശ്വസിക്കാന്‍ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തമായ ന്യായങ്ങളും അനുഭവങ്ങളും ഉണ്ട്. അതെല്ലാം ഞാന്‍ ഇവിടെ മുന്‍പ് വിവരിച്ചിട്ടും ഉണ്ട്.(എനിക്കും സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ട് എന്ന് നിങ്ങള്‍ മനസ്സിലാക്കുക)
അതിരിക്കട്ടെ, ഇപ്പോഴത്തെ വിവരങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും വളരെ ആകാംഷയുണ്ട് എന്ന് എനിക്ക് നന്നായി അറിയാം.നിങ്ങള്‍ക്കെല്ലാം അറിയാവുന്നതു പോലെ സ്പീക്ക് ഏഷ്യ എന്ന നമ്മുടെ പ്രതീക്ഷ അല്‍പ്പകാലത്തേക്ക് തടസ്സപ്പെട്ടതു കൊണ്ട്, ജീവിത മാര്‍ഗ്ഗത്തിനായി വീണ്ടും പഴയ ബിസിനസ്സുകളിലേയ്ക്കും, ജോലികളിലേയ്ക്കും തിരിച്ചു പോകേണ്ടി വന്ന ഒരു പാട് പാനലിസ്റ്റുകള്‍ എന്നെ വിളിക്കാറുണ്ട്.ഞാനും ഈ അടുത്ത കാലത്തായി സ്വന്തം സ്ഥാപനത്തിന്റെ കാര്യത്തില്‍ അല്‍പ്പം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടി വന്നു.അത്, സ്പീക്ക് ഏഷ്യ തിരിച്ചു വരും എന്ന വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടല്ല, മറിച്ച് നാം പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം നിയമ നടപടികള്‍ നീണ്ടു പോയതു കൊണ്ടാണ്.തന്മൂലം ഓണ്‍ലൈന്‍ വരാന്‍ പോലും പലപ്പോഴു സാധിക്കാറില്ല.ഓണ്‍ലൈന്‍ വന്നാല്‍ തന്നെ വിവരങ്ങള്‍ വേഗത്തില്‍ വായിച്ച് ജോലിയില്‍ മുഴുകേണ്ടി വരുന്നു.ഒരു മെമ്മറി ട്രൈനറായ എനിക്ക് പിറ്റേന്ന് ഉള്ള ട്രൈനിംഗിന് തയ്യാറാവേണ്ടതു മൂലം പഴയതു പോലെ രാത്രി 1മണി 2 മണി വരെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കാറില്ല.എനിക്ക്, വിവരങ്ങള്‍ നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുള്ള എന്റെ ലീഡര്‍ വരെ, എനിക്ക് സ്പീക്ക് ഏഷ്യയില്‍ വിശ്വാസം നഷ്ടപ്പെട്ടോ എന്ന് അന്യേഷിച്ച് മെസ്സേജ് അയക്കുകയുണ്ടായി.ഇല്ല, ഒരിക്കലും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല.കാരണം നമുക്ക് ഇപ്പോഴും നല്‍കാനുള്ളത് നല്ല വാര്‍ത്തകള്‍ തന്നെയാണ്.എന്നാല്‍ നാം ആഗ്രഹിക്കുന്നത്ര വേഗം കാര്യങ്ങള്‍ക്കില്ലാത്തതിന്റെ ഒരു ചെറിയ വിഷമം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉള്ള പോലെ എനിക്കുമുണ്ട്.നിങ്ങള്‍ അത് മനസ്സിലാക്കും എന്നെനിക്കറിയാം.
ഇനി ഏറ്റവും പുതിയ വിവരങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ചുരുക്കി പറയാം:
1.    21 ന് റിട്ടയേര്‍ഡ് ജസ്റ്റിസ് ലഹോട്ടിയുടെ സിറ്റിംഗ് എന്നായിരുന്നു സ്പ്രീം കോടതിയുടെ നിര്‍ദ്ധേശം.ഈ സിറ്റിംഗിലൂടെ ബഹു.കോടതി ഉദ്ധേശിക്കുന്നത് പേ ഔട്ട് അടക്കമുള്ള എല്ലാ കാര്യങ്ങളും സ്പീക്ക് ഏഷ്യയും, എതിര്‍ കക്ഷികളും ചേര്‍ന്ന് അന്തിമമായ ഒരു തീരുമാനം എടുക്കുക എന്നതായിരുന്നു.ശ്രദ്ധിക്കുക, ഈ ഡേറ്റ് സുപ്രീം കോടതി നിര്‍ദ്ധേശിച്ചതാണ്.ഇതനുസരിച്ച് ജസ്റ്റിസ് ലഹോട്ടിക്ക് കോടതി നോട്ടീസ് അയക്കുകയും ആ ദിവസം ജസ്റ്റിസ്.ലഹോട്ടിക്ക് ഡെല്‍ഹിയില്‍ ഉണ്ടാകാന്‍ സാധിക്കുകയില്ലെന്നും 28 ലേക്ക് ആ സിറ്റിംഗ് മാറ്റുകയും ചെയ്യുകയാണുണ്ടായത്. അതായത് നാളെ വൈകീട്ട് 4 മണിക്ക് അദ്ധേഹത്തിന്റെ മീറ്റിംഗ് നടക്കും എന്നാണ് നമുക്ക് അവസാനം കിട്ടിയ വിവരം.
2.  ഇന്ന് രണ്ട് പാനലിസ്റ്റുകളെ ഈ.ഒ.ഡബ്ലീയു അറ്സ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തതായി ഒരു വാര്‍ത്ത ലഭിച്ചിരിക്കുന്നു.ഈ.ഓ.ഡബ്ലീയു വിന്റെ അന്യേഷണം അവസാനഘട്ടത്തിലോ അല്ലെങ്കില്‍ തീര്‍ന്ന അവസ്ഥയിലോ ആണെന്നതിന്റെ സൂചനയാണ് നമുക്ക് ലഭിച്ചത് എന്ന് അറിയുന്നു.

എല്ലാ സുഹൃത്തുകളും മനസ്സിലാക്കുക.നമ്മുടെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്നു തന്നെ പരിഹരിക്കപ്പെടും.അപ്ഡേറ്റുകള്‍ വൈകിയാലും പരിഭ്രമിക്കരുത്.കാരണം , ഒരു പാട് വെല്ലുവിളികളെ നേരിട്ട ഒരു സമയം നാം തരണം ചെയ്തു.ഇനി ഒരു പ്രശനവും സ്പീക്ക് ഏഷ്യക്കെതിരെ ഉയര്‍ന്നു വരാനില്ല.പ്രശ്ന പരിഹാരം മാത്രമേ സംഭവിക്കാനുള്ളൂ.അതെന്ന്, എന്നതു മാത്രമേ ആലോചിക്കാനുള്ളൂ..അത് , നാളെയാവാം അല്ലെങ്കില്‍ അല്‍പ്പ ദിവസം കഴിഞ്ഞാ‍വാം..അതിനായി കാത്തിരിക്കുക.എത്രയും പെട്ടെന്ന് ആ ദിവസം വരാനായി പ്രാര്‍ഥിക്കുക.
നിങ്ങളുടെ എല്ലാ അന്യേഷണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി പറഞ്ഞു കൊണ്ട്
സ്പീക്ക് മലയാളം.

Thursday, November 17, 2011

മലയാളം അപ്ഡേറ്റുകള്‍ വൈകാതെ.

സുഹൃത്തുക്കളേ,
നമ്മുടെ അപ്ഡേറ്റുകള്‍ കുറച്ചു ദിവസങ്ങളിലായി സമയത്തിന് തരാന്‍ സാധിക്കാത്തതില്‍ ക്ഷമിക്കുമല്ലോ?

എന്തായാലും, എല്ലാ കാര്യങ്ങളും നമുക്ക് അനുകൂലമായിത്തന്നെയാണ് നീങ്ങുന്നത്.16 ന് നടന്ന സുപ്രീം കോടതി ഹിയറിംഗില്‍ വളരെ പ്രധാനപ്പെട്ടൊരു വിധിയാണ് കോടതി പുറപ്പെടുവിച്ചത്.സുപ്രീം കോടതി ബഹു. റിട്ട.ജസ്റ്റീസ് ലഹോട്ടിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച സമിതി ഈ മാസം 21 ന് രാവിലെ 11:30  നകം ഈ പ്രശ്നത്തില്‍ പരസ്പര ധാരണയിലുള്ള ഒരു പരിഹാരം ഉണ്ടാക്കാന്‍ നിര്‍ദ്ധേശിച്ചിരിക്കുകയാണ്.അതിനു മുന്‍പായി എല്ലാ അധികാരികളും ഇതു സംബന്ധമായ അന്യേഷണ റിപ്പോര്‍ട്ട് കമ്മറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്.

ഇതിനിടയ്ക്ക് ചിലര്‍ വീണ്ടും അവസരം മുതലെടുക്കാന്‍ ശ്രമം നടത്തുകയുണ്ടായി.ഇതെല്ലാം സംബന്ധമായി ഐസ്പാ നല്‍കിയ അപ്ഡേറ്റ് ഉടന്‍ തന്നെ മലയാളത്തില്‍ നല്‍കുന്നതാണ്.എല്ലാവരുടേയും അന്യേഷണങ്ങള്‍ക്ക് നന്ദി.
സന്തോഷിക്കുക, നമ്മുടെ വിജയം വളരെ ദൂരെയല്ല!

Thursday, November 10, 2011

വെബ്സൈറ്റ് EOW വിന്റെ കയ്യില്‍ തന്നെ - കമ്പനി ബ്ലോഗ്

 
പ്രിയ സ്പീക്ക് ഏഷ്യക്കാരേ,
 
രണ്ട് ദിവസം മുന്‍പ് പെട്ടെന്ന് നമ്മുടെ വെബ്സൈറ്റ് ആക്റ്റീവ് ആകുകയും അതില്‍ നമുക്ക് ലോഗിന്‍ ചെയ്യാന്‍ സാധ്യമാകുകയും ചെയ്തു.വെബ് സൈറ്റ് തുറക്കാനുള്ള പാസ്സ് വേര്‍ഡും, ഡാറ്റാബേസ് നിയന്ത്രണവും മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫന്‍സ് വിംഗ് ഏറ്റെടുത്തതാണ് എന്ന കാര്യം ഒരിക്കല്‍ കൂടി നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.നമ്മുടെ വെബ്സൈറ്റ് നിയന്ത്രിച്ചിരുന്ന നമ്മുടെ സാങ്കേതിക സംഘത്തിന്റെ കൈയ്യില്‍ നിന്നുമാണ് അവര്‍ നിയന്ത്രണം ഏറ്റെടുത്തത്.കമ്പനിയുടെ സീ.ഈ.ഓ യുടേയും മറ്റുള്ളവരുടേയും അറസ്റ്റിന് ഉടനെത്തന്നെയാണ് ഇതും ഉണ്ടായത്.അപ്പോള്‍ മുതല്‍ സ്പീക്ക് ഏഷ്യയ്ക്ക് speakasiaonline.com എന്ന നമ്മുടെ വെബ്സൈറ്റിന്റെ യാതൊരു നിയന്ത്രണവും ഇല്ല.

മാത്രമല്ല, നാം ഒരു കാര്യം കൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.അതായത്, വെബ്സൈറ്റ് തിരികെ വാങ്ങാനുള്ള നമ്മുടെ ഭാഗത്തു നിന്നുള്ള ഏതൊരു ശ്രമവും അന്യേഷണത്തെ തടസ്സപ്പെടുത്തലായി വ്യാഖ്യാനിക്കപ്പെടൂമായിരുന്നു.സ്പീക്ക് ഏഷ്യ എല്ലാരീതിയിലും അന്യേഷണ ഏജന്‍സികളുമായി സഹകരിച്ചു പോകാന്‍ പ്രതിജ്ഞാബദ്ധമാണ്.അന്യേഷണത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ ഒരു പ്രവര്‍ത്തിയും കമ്പനിയുടെ ഭാഗത്തു നിന്നും, തന്മൂലം ഉണ്ടായിട്ടില്ല.
ഇതു സംബന്ധമായി ഔദ്യോഗിക സന്ദേശം നമുക്ക് ഈ.ഓ.ഡബ്ലിയുവില്‍ നിന്നോ, മുംബൈ പോലീസില്‍ നിന്നോ ലഭിക്കാത്തതു കൊണ്ടു തന്നെ,  ഇപ്പോള്‍ ഭാഗികമായി വെബ്സൈറ്റ് തുറന്നതിന്റെ പിന്നിലെ ഉദ്ധ്യേശം നമുക്ക് അജ്ഞാതമാണ്.
 
മാധ്യമങ്ങളിലും , ഓണ്‍ലൈനിലും പ്രത്യക്ഷപ്പെടുന്ന ദുരുദ്ധ്യേശപരമായ വ്യാജ വാര്‍ത്തകളില്‍ വഞിതരാകരുതെന്ന് ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്.അതോടൊപ്പം, നമ്മുടെ ബിസിനസ്സ് സാധാരണരീതിയിലാക്കാനുള്ള ഒരു പാട് പ്രവര്‍ത്തനങ്ങള്‍ കമ്പനി മുങ്കൈയ്യെടുത്ത് ചെയ്തു കൊണ്ടിരിക്കുന്നു എന്ന കാര്യം സ്പീക്ക് ഏഷ്യ സമൂഹത്തിന് ഞങ്ങള്‍ ഉറപ്പു നല്‍കുകയാണ്.
 
സ്നേഹത്തോടെ,
 
SpeakAsia Corporate Marketing Team

ബഹിര്‍വാനിയുടെ പോസ്റ്റ്(9/11/2011)

സുപ്രഭാതം,
ആശയക്കുഴപ്പത്തിന്റേയും, ചില വിജയങ്ങളുടേയും ആഴ്ച്കയാണ് നാം പിന്നിട്ടത്.

വിവിധ കോടതിയിലെ കേസുകളും അതിന്റെ ഇപ്പോഴത്തെ അവസ്ഥയും ഞാന്‍ ഒന്നു ചുരുക്കി വിവരിക്കാം.

1. സുപ്രിം കോടതിയിലെ ഹിയറിംഗ് ഇപ്പോള്‍ ഈ മാസം 14 ലേക്ക് മാറ്റിയിരിക്കുന്നു(ഇത് ആദ്യം 8 ല്‍ നിന്ന് 17 ലേക്കായിരുന്നു നീട്ടിവച്ചത്.കേസിന്റെ പൊതു ജന വികാരം കോടതി പരിഗണിച്ചു എന്നു വേണം മനസ്സിലാക്കാന്‍-സ്പീക്ക് മലയാളം)

2. ബോംബൈ ഹൈക്കോടതിയിലെ പൊതു താല്‍പ്പര്യ ഹരജി വാദ കേള്‍ക്കല്‍ ഈ മാസം 16 ന് ആണ് നടക്കുക.
3. അസോസിയേഷന്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹരജിയുടെ കാര്യം അറിവായിട്ടില്ല.എന്നാല്‍ ഇതും 16 ന് തന്നെ പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
4. സുപ്രീം കോടതി റദ്ദാക്കിയ ആന്ധ്രാപ്രദേശിലെ എഫ്.ഐ.ആര്‍ സംബന്ധമായ നോട്ടീസ് , ഹൈദ്രാബാദ് ഹൈക്കോടതിക്കും സീബി സീഐഡിക്കും അയച്ചിരിക്കുന്നു.അതിന്റെ പോസ്റ്റിങ്ങ് നടക്കാനിരിക്കുന്നു(ആന്ധ്രാപ്രദേശിലെ കേസ് സുപ്രീം കോടതി തള്ളിയിരുന്നു-സ്പീക്ക് മലയാളം)
5. റൈഗഡ് കേസില്‍ മുംബൈ ഹൈക്കോടതി ഇന്നലെ എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു.

ചുരുക്കത്തില്‍ , ആദ്യത്തെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ 14 ന് നടക്കും.നമ്മുടെ ആരും ഒരു കേസിലും ഇപ്പോള്‍ കസ്റ്റഡിയില്‍ ഇല്ല.എല്ലാവരും ജാമ്യത്തില്‍ ഇറങ്ങിയിരിക്കുന്നു.
 
നമുക്കെല്ലാവര്‍ക്കും അറിയാവുന്ന മറ്റൊരു കാര്യം , ഒരു ഏജന്‍സിയും കമ്പനികെതിരെ ഒരു കുറ്റകൃത്യത്തിന്റേയും തെളിവുകള്‍ സമര്‍പ്പിച്ചിട്ടില്ല.

നവംബര്‍ 7 ന് ഏകദേശം 11:45 pm ആയപ്പോള്‍ നമ്മുടെ വെബ്സൈറ്റില്‍ നമുക്കെല്ലാം കയറാന്‍ സാധിക്കുകയും, നമ്മുടെ വിവരങ്ങളും .ആര്‍.പ്പി കളും കാണാന്‍ സാധിക്കുകയും ചെയ്തു.എല്ലാവരുംസന്തോഷം കൊണ്ട് മതി മറന്നു.
 
എല്ലാ സ്പീക്ക് ഏഷ്യക്കാരുടേയും ശ്രദ്ധയില്‍ ഞാന്‍ കൊണ്ടു വരാ‍ന്‍ ആഗ്രഹിക്കുന്ന ഒരു പ്രധാന കാര്യം എന്തെന്നാല്‍ നമ്മുടെ വെബ്സൈറ്റ് ഇപ്പോഴും ഈ.ഓ.ഡബ്ലീയുവിന്റെ കയ്യില്‍ തന്നെയാണുള്ളത്.എന്തു കൊണ്ട് ഈ.ഓ.ഡബ്ലിയു നമ്മുടെ സൈറ്റ് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു എന്നത് നിങ്ങള്‍ക്കെന്ന പോലെ എനിക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.എപ്പോള്‍ അവര്‍ വെബ്സൈറ്റ് കൈമാറും എന്നത് മറ്റൊരു ചോദ്യമാണ് (14 ലെ സുപ്രീം കോടതി ഹിയറിംഗോടെ സൈറ്റ് നമുക്ക് കൈമാറേണ്ടി വരുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു-സ്പീക്ക് മലയാളം)

അതു കൊണ്ടു തന്നെ വീണ്ടും ഏതു നിമിഷവും സൈറ്റ് ഓഫ് ആകുന്നതിനുള്ള സാധ്യതയ്ക്കും നാം മാനസികമായി തയ്യാറെടുക്കേണ്ടതായുണ്ട്.അത് , സംഭവിച്ചില്ലെങ്കില്‍ സന്തോഷിക്കുന്ന സ്പീക്ക് ഏഷ്യക്കരുടെ മുന്‍പില്‍ ഞാനുമുണ്ട്.സംഭവിച്ചാല്‍ ആരും തന്നെ വിഷമിക്കേണ്ടതില്ല.
നമ്മള്‍ ഒരു കാര്യം പഠിച്ചു കഴിഞ്ഞു: അതായത് നമ്മള്‍ സ്പീക്ക് ഏഷ്യക്കാര്‍ക്ക് , ഒന്നു തന്നെ ബുദ്ധിമുട്ടാതെയോ സമരം ചെയ്യാതെയോ എളുപ്പത്തില്‍ ലഭിച്ചിട്ടില്ല എന്നത്.അതു കൊണ്ട് നാം ശാന്തരായി, ക്ഷമയോടെ അവസാന ആശ്വാസത്തിനായി കാത്തിരിക്കുകയും വേണ്ട സ്ഥലത്ത് വേണ്ടപ്പോള്‍ ഇടപെടുകയും ചെയ്യുക.

മുന്‍പ് ഒരു അപ്ഡേറ്റില്‍ ഞാന്‍ നിങ്ങളോടു പറഞ്ഞതു പോലെ വിജയം നമ്മുടെ കണ്മുന്‍പില്‍ തന്നെയുണ്ട്.നാം യാത്രയുടെ അവസാന ഘട്ടത്തിലാണ്.ഏതൊരു യാത്രയുടേയും അവസാന ഘട്ടമാണ് തരണം ചെയ്യാന്‍ ഏറ്റവും വിഷമം.അല്‍പ്പ സമയം കൂടി നിങ്ങളുടെ ക്ഷമയെ പിടിച്ചു നിര്‍ത്താന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്.താമസിയാതെ നാം വിജയ രേഖ കടക്കും...

വിജയം മധുരമാണ്.എത്ര ബുദ്ധിമുട്ടി, തോല്‍വികള്‍ക്കു ശേഷം,  കാത്തിരുന്ന് നേടുന്നുവോ അത്രയും അതിന്റെ മാധുര്യം കൂടും - ഏ.ബ്രാന്‍സണ്‍ ആല്‍ക്കോട്ട്.

കമ്പനിയില്‍ വിശ്വാസമുണ്ടാകുക, ക്ഷമ കൈകൊള്ളുക...

സ്പീക്ക് ഏഷ്യനായതില്‍ അഭിമാനിക്കുക
 
ജയ് സ്പീക്ക് ഏഷ്യ
അശോക് ബഹിര്‍വാനി

Tuesday, November 8, 2011

സ്പീക്ക് ഏഷ്യക്കാര്‍ക്ക് ആഹ്ലാദത്തിന്റെ പെരുന്നാള്‍


സുഹൃത്തുക്കളേ,

ഇതാ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നമ്മുടെ സൈറ്റ് വീണ്ടും തുറന്നിരിക്കുന്നു.ഇപ്പോള്‍ നമുക്ക് നമ്മുടെ സൈറ്റില്‍ ലോഗിന്‍ ചെയ്യാം.നമ്മുടെ എല്ലാ വിവരങ്ങളും കാണാം.ഈ ഒരു ദിവസത്തിനായാണ് നാം കാത്തിരുന്നത്.ഇനിയുള്ള ദിനങ്ങള്‍ നമുക്ക് സന്തോഷത്തിന്റേതാണ്.നാം ആദ്യത്തെ നാഴികക്കല്ല് താണ്ടിക്കഴിഞ്ഞു.അടുത്ത വിജയ വാര്‍ത്തയ്ക്കായി കാതോര്‍ക്കാം.എന്നും സ്പീക്ക് മലയാളം നിങ്ങളോടൊപ്പം.ഇപ്പോള്‍ തന്നെ ലോഗിന്‍ ചെയ്യുക നമ്മുടെ പ്രിയപ്പെട്ട വെബ്സൈറ്റ്. www.speakassiaonline.com.ഈ സന്തോഷ വാര്‍ത്ത എല്ലാവരേയും അറിയിക്കുക.നമ്മെ സ്നേഹിക്കുന്നവരേയും, നമ്മെ പരിഹസിച്ചു കൊണ്ടിരുന്നവരേയും..!
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക : സര്‍വര്‍ പൂര്‍ണ്ണമായും നമ്മുടെ നിയന്ത്രണത്തിലാകുന്നതിനെക്കുറിച്ച് മുഴുവന്‍ കാര്യങ്ങളും നാളെ വൈകുന്നേരത്തോടെ അറിയാം.കിട്ടുന്ന വിവരങ്ങള്‍ നിങ്ങളെ അപ്പപ്പോള്‍ അറിയിക്കുന്നതാണ്.
ഗ്രൂപ്പ് എസ്.എം.എസ് സൌകര്യം നിയന്ത്രിച്ചതിനാല്‍ എല്ലാ സ്പീക്ക് മലയാളം പ്രേക്ഷകര്‍ക്കും എസ്.എം.എസ് ചെയ്യാന്‍ സാധിച്ചിട്ടില്ല.ദയവായി അറിഞ്ഞവര്‍ മറ്റുള്ളവരെ അറിയിക്കുക.


കൂടുതല്‍ വാര്‍ത്തകള്‍ ഉടന്‍ സ്പീക്ക് മലയാളം നിങ്ങളില്‍ എത്തിക്കുന്നതാണ്.

Friday, November 4, 2011

വിചാരണ നീളുന്നതിലെ അനീതി - IBN Live സ്പ്പീക്ക് ഏഷയ്ക്കൊപ്പം

ഇത് ഐ.ബി.എന്‍ ലൈവില്‍ വന്ന പത്രപ്രവര്‍ത്തകന്‍ ഭൂപേന്ദ്ര ചൌബിയുടെ ലേഖനത്തിന്റെ പ്രസക്ത ഭാഗമാണ്.സ്പീക്ക് ഏഷ്യ പോലെയുള്ള കോര്‍പ്പറേറ്റുകളുടെ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ നീതി പീഠങ്ങള്‍ വരുത്തുന്ന കാലതാമസത്തിന്റെ പരിണിത ഫലങ്ങളെ 2ജി സ്പെക്ട്രം അഴിമതിക്കേസിന്റെ പശ്ചാത്തലത്തില്‍  ലേഖകന്‍ ശക്തമായി അവതരിപ്പിക്കുന്നു

..... സ്പീക്ക് ഏഷ്യ ഒരു ഉദാഹരണമായി നമ്മുടെ മുന്‍പില്‍ ഉണ്ട്, കണ്‍സ്യൂമര്‍ ട്രെന്‍ഡുകള്‍ അറിയുന്നതിന്നു വേണ്ടി സര്‍വ്വേകളും , വോട്ടെടുപ്പുകളും നടത്തിയിരുന്ന ഒരു കമ്പനി.മറ്റുള്ള പല രാജ്യങ്ങളിലും വളരെ വിജയകരമായും , പ്രൊഫഷണലായും പ്രവര്‍ത്തിച്ചു വരുന്നു.ഇന്ത്യയിലും അവര്‍ നന്നായി പ്രവര്‍ത്തിക്കുകയും ഒരുപാട് ഇന്ത്യന്‍ ഇടത്തരക്കാര്‍ക്ക് സാമ്പത്തിക സഹായമാകുകയും ചെയ്തു.ചിലര്‍ വര്‍ക്കെതിരെ പരാതി നല്‍കുവാന്‍ തീരുമാനിച്ച അന്നു വരെ.പെട്ടെന്ന്, അവര്‍ കേട്ടിപ്പടുത്തതെല്ലാം ഒറ്റ ദിനം കൊണ്ട് നിയമവിരുദ്ധമായി ത്തീര്‍ന്നു.

ആ കമ്പനിയുടെ സീ.ഒ.ഓ , സൈന്യത്തില്‍ മുന്‍പുണ്ടായിരുന്ന ആ ഊര്‍ജ്ജസ്വലനായ സംരംഭകന്‍ , ഇപ്പോള്‍ ജയിലിലാണ്.കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരാകട്ടെ ഇപ്പോള്‍ പരക്കം പാഞ്ഞു നടക്കുന്നു.കമ്പനിക്കെതിരെ ഒരു ഗവണ്മെന്റ് ഏജന്‍സിയും ശക്തമായ തെളിവുകള്‍ നല്‍കാത്ത ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ കൌതുകത്തിന് ഇട നല്‍കുന്നു.എന്നിട്ടും കമ്പനി വളരെ ബുദ്ധിമുട്ടി മുന്നോട്ടു പോകുന്നു.

 അതു കൊണ്ട് , റിലയന്‍സോ, യൂണിറ്റെക്കോ, സ്പീക്ക് ഏഷ്യയോ... ഈ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള പരാതി ഒന്നു തന്നെയാണ്-അതായത് അവര്‍ വഞിച്ചു എന്ന്.അവര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ആവര്‍ ശക്തരാണ് എന്ന് പൊതുവെ കരുതപ്പെടുന്നു.എങ്കില്‍ എന്തു കൊണ്ട്  കാര്യങ്ങള്‍ മുമ്പേ അവര്‍ക്ക് അനുകൂലമായി തിരിച്ചു വിടുന്നതില്‍ അവര്‍ പരാജയപ്പെട്ടു എന്ന സുപ്രധാന ചോദ്യം ഉയരുന്നു.എന്തു കൊണ്ട് അവര്‍ എല്ലാവരും ജെയിലില്‍ എത്തപ്പെട്ടു? 

കാലഘട്ടത്തിന്റെ ആവശ്യം എന്തെന്നാല്‍ , നീതിപീഠങ്ങള്‍ വിധികള്‍ വളരെപ്പേട്ടെന്ന് തന്നെ പുറപ്പെടുവിക്കേണ്ടതാണ്.താമസം വരുത്തരുത്.ഇല്ലെങ്കില്‍ , ഇന്ത്യയില്‍ വളരെ വേഗം തന്നെ സംരഭകര്‍ക്ക് ഇഷ്ടപ്പെടുന്ന സ്ഥാനമെന്ന പദവിയും , അതു വഴി  ഇന്ത്യയുടെ വളര്‍ച്ചയും മുരടിച്ചു പോകും.....
കൂടുതല്‍ ഇവിടെ വായിക്കുക : http://ibnlive.in.com/blogs/bhupendrachaubey/213/62867/lessons-from-the-2g-scam-trial.html

Wednesday, November 2, 2011

ആരോഗ്യ ടിപ്സ് വായിച്ച് ഓന്‍ലൈന്‍ വരുമാനം നേടാം


 
സുഹൃത്തുക്കളേ,  
ഇന്ന് ഒരു വെബ്സൈറ്റ് ലഭിച്ചു.ഗ്ലൊബല്‍ ഹെല്‍ത്ത് വെബ്സൈറ്റ് ആയ യോ യോ , ആരോഗ്യ വിഷയങ്ങളിലെ പൊടിക്കൈകള്‍ വായിക്കുന്നതിന് കാശ് നല്‍കുന്നു.മാത്രമല്ല ഈ വെബ്സൈറ്റില്‍ നമുക്ക് സൌജന്യമായി ഓന്‍ലൈന്‍ ഡോകടറും ലഭ്യമാണ്.ഇവര്‍ എല്ലാ വികസ്വര രാജ്യങ്ങളിലും ആരോഗ്യ ബോധവല്‍ക്കരണവും ലക്ഷ്യമാക്കുന്നു.
  • Get Rs. 125 for registering instantly. (റെജിസ്റ്റര്‍ ചെയ്യുന്നതിന് നേടൂ 125 രൂപ)
  • Refer a friend & get upto Rs. 25 cash.(സുഹൃത്തുക്കളെ ചേര്‍ക്കുന്നതിന് നേടൂ 25 രൂപ വരെ)
  • Upto Rs. 5 by reading a Health Tip.(ഒരു ആരോഗ്യ ടിപ് വായിക്കൂ 5 രൂപ വരെ നേടൂ)
ഈ വെബ്സൈറ്റില്‍ അംഗമാകാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവിടെ ക്ലീക്ക് ചെയ്യുക
Read Health - Earn Wealth (ആരോഗ്യത്തെ വായിക്കൂ - സമ്പത്ത് നേടൂ)




Tuesday, November 1, 2011

അശോക് ബഹിര്‍ വാനിയുടെ പുതിയ പോസ്റ്റ്

സുഹൃത്തുക്കളേ,
ശ്രീ.അശോക് ബഹിര്‍വാനിയുടെ  പുതിയ പോസ്റ്റ് വായിക്കുവാന്‍ aispa.co.in സന്ദര്‍ശികുക. ഇതിന്റെ മലയാളം വൈകാതെ ഇവിടെ ലഭ്യമാക്കുന്നതാണ്. സ്പീക്ക് മലയാളം

Wednesday, October 26, 2011

ടൈംസ് ഓഫ് ഇന്ത്യക്കെതിരെ സ്പീക്ക് ഏഷ്യ നിയമ നടപടിയ്ക്ക്

സുഹൃത്തുക്കളേ,

നമ്മുടെ കമ്പനിക്കെതിരെ അപകീര്‍ത്തികരവും, വ്യാജവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യക്കും, വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ശ്രീ.ഹഫീസ് എന്ന റിപ്പോര്‍ട്ടര്‍ക്കുമെതിരെ സ്പീക്ക് ഏഷ്യയുടെ നിയമജ്ഞരായ 'ഫീനിക്സ് ലീഗല്‍' വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നു.ഇത് സംബന്ധമായ വിവരം ഇന്നലെ കമ്പനി ബ്ലോഗ് പ്രസിദ്ധീകരിച്ചു.നോട്ടീസിന്റെ പൂര്‍ണ്ണ രൂപം താഴെ കാണാം.




 

Tuesday, October 25, 2011

ടൈംസ് ഓഫ് ഇന്ത്യയില്‍ വീണ്ടും വ്യാജ വാര്‍ത്ത.

ഇന്നലെ ടൈംസ് ഓഫ് ഇന്ത്യ "ശ്രീ.താരക് ബാജ്പൈയെ കാണാനില്ല" എന്ന രീതിയില്‍ വ്യാജ വാര്‍ത്ത നല്‍കിയിരിക്കുന്നു.കമ്പനി ബ്ലോഗില്‍ ഇന്നലെ വൈകുന്നേരത്തോടെ തന്നെ അതിന് മറുപടിയും വന്നു.മറുപടിയുടെ മലയാള ഭാഷാന്തരം താഴെ വായിക്കാം.
 ------------------------------------------------------------------
 
പ്രിയ സ്പീക്ക് ഏഷ്യക്കാരെ,
 
ഇന്ന് രാവിലെ വീണ്ടും വളരെ വിനാശകാരിയും, സ്ഥാപിതതാല്‍പ്പര്യത്തോടും കൂടിയ ഒരു വാര്‍ത്ത ഇന്ത്യയിലെ ഒരു പത്രത്തിന്റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.


നമ്മുടെ ഇന്ത്യന്‍ സീ.ഓ.ഓ ശ്രി.താരക് ബാജ്പൈ അപ്രത്യക്ഷനായെന്ന തെറ്റായ സന്ദേശമാണ് ഈ വാര്‍ത്ത നല്‍കിയത്.ഒരു സര്‍ജറിക്ക് വിധേയനായതിനു ശേഷവും , ശ്രി.താരക് ബാജ്പൈയും മറ്റു ടീമങ്കങ്ങളും അന്യേഷണസംഘവുമായി സഹകരിച്ചു വരികയാണ്.
 
ഇത്തരം അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും കമ്പനി തുടക്കം കുറിച്ചു കഴിഞ്ഞു(നിയമ നടപടികള്‍)

ഇത്തരം റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്നും അവ വിശ്വസിക്കരുതെന്നും ഞങ്ങള്‍ ഒരിക്കല്‍ കൂടി നിങ്ങളോട് അഭ്യര്‍ഥിക്കുന്നു,
 
Regards,


SpeakAsia Corporate Marketing Team.


ഇന്നലെ aispa വെബ്സൈറ്റിലും ഈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത ലേഖകനുള്ള വിശദമായ കുറിപ്പ് ഉണ്ടായിരുന്നു.മാത്രമല്ല, ഒരുപാട് പനലിസ്റ്റുകള്‍, പാനലിസ്റ്റുകളുടെ ശക്തി ഈ ലേഖകന്  കാണിച്ചുകൊടുക്കാന്‍ ഈ-മെയിലുകള്‍ അയച്ചു കഴിഞ്ഞു.

Saturday, October 22, 2011

നന്ദി... നമ്മുടെ ബോഗില്‍ അര ലക്ഷം സന്ദര്‍ശനം പൂര്‍ത്തിയായി...

പ്രിയരേ,

നമ്മുടെ ഈ ബ്ലോഗില്‍ വെറും നാലുമാസത്തിനകം 50,000 ത്തില്‍ ഏറെ സന്ദര്‍ശനം കഴിഞ്ഞിരിക്കുന്നു.മാധ്യമങ്ങളുടേയും, ചില സ്ഥാപിത താല്പര്യക്കാരുടേയും ശ്രമഫലമായി സ്പീക്ക് ഏഷ്യ പ്രശ്നങ്ങളില്‍ പെടുന്നത് മെയ് മാസത്തിലാണ്.ആ മാസത്തില്‍ തന്നെ കമ്പനി പല മീറ്റിംഗുകളും ഇക്കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് നടത്തുകയുണ്ടായി.അതേ സമയം തന്നെ കമ്പനി വെബ്സൈറ്റില്‍ വിശദമായ രീതിയില്‍ ഓരോ ദിവസവും അപ് ഡേറ്റുകള്‍ ലഭിച്ചു കൊണ്ടിരുന്നു.ഓരോ ദിവസവും മാധ്യമങ്ങളില്‍ വരുന്ന ഊഹാപോഹങ്ങള്‍ക്കും , ആരോപണങ്ങള്‍ക്കും കമ്പനി തെളിവു സഹിതം വെബ്സൈറ്റില്‍ വിശദീകരണം നല്‍കിക്കൊണ്ടിരിന്നു.

കേരളത്തിലെ പാനലിസ്റ്റുകളില്‍ ഭൂരിപക്ഷത്തിനും കമ്പനി സൈറ്റില്‍ വരുന്ന അപ് ഡേറ്റുകളില്‍ പലതും ശരിയായി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മീറ്റിംഗുകളില്‍ വന്ന പാനലിസ്റ്റുകളുടെ സംശയങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചിരുന്നു.ദൌര്‍ഭാഗ്യവശാല്‍ , പല അപ്ലൈനുകള്‍ക്കും കാര്യങ്ങള്‍ യഥാവിധി ടീമങ്കങ്ങളെ മനസ്സിലാക്കിക്കൊടുക്കുന്നതില്‍ പരാജയം നേരിട്ടിരുന്നു.മാത്രമല്ല, വലിയ ടിമുള്ള ലീഡര്‍മാര്‍ക്ക് എല്ലാവരേയും വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുക എന്നത് പ്രായോഗികമായി അസാധ്യമായി.ഈ സാഹചര്യത്തില്‍ കമ്പനി നല്‍കുന്ന അപ്ഡേറ്റുകള്‍ സാധാരണക്കാരായ പാനലിസ്റ്റുകള്‍ക്ക് മലയാളത്തില്‍ എത്തിക്കുക എന്നൊരു ദൌത്യം ഏറ്റെടുത്താണ് സ്പീക്ക് മലയാളം രംഗത്തെത്തുന്നത്.എല്ലാവരും ഈ സംരംഭത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.നമ്മുടെ ഏരിയാ മാനേജര്‍മാരും, പല സീനിയര്‍ പാനലിസ്റ്റുകളും,ലീഡേഴ്സും നല്‍കിയ സേവനങ്ങളും , വിവരങ്ങളും ഇത്തരുണത്തില്‍ നന്ദിയോടെ സ്മരിക്കുന്നു
.
ജൂണ്‍ 9 നാണ് നമ്മുടെ ബ്ലോഗ് പിറക്കുന്നത്.ആദ്യത്തെ പോസ്റ്റ് ഡല്‍ഹി തല്‍കറ്റോറ സ്റ്റേഡിയത്തില്‍ നടന്ന ശ്രീ.താരക് ബാജ്പൈയുടേ സ്പീക്ക് ഏഷ്യാ ട്രൈനിംഗിനെക്കുറിച്ചായിരുന്നു.ആ പ്രശ്നകലുഷിതമായ സമയത്തും കമ്പനി ജനങ്ങള്‍ക്കിടയില്‍ തന്നെയായിരുന്നു എന്നു നാം പ്രത്യേകം ശ്രദ്ധിക്കുക. ഇന്നേ വരെ ഈ ബോഗില്‍ 151 പോസ്റ്റുകള്‍ എഴുതി.ആഗസ്റ്റ് മാസത്തില്‍ മാത്രം എഴുതിയ പോസ്റ്റുകളുടെ എണ്ണം 79 ആണ്.സ്പീക്ക് ഏഷ്യയെക്കുറിച്ചു മാത്രമല്ല, ഓണ്‍ലൈന്‍ വരുമാന മാര്‍ഗ്ഗങ്ങളെക്കുറിച്ചും സാധിക്കുന്ന വിധത്തില്‍ ഈ ബ്ലോഗില്‍ പ്രതിപാതിച്ചു.

പ്രിയപ്പെട്ടവരേ, സ്പ്പീക്ക് ഏഷ്യയുടേയും നമ്മുടേയും വിജയം വളരെ അടുത്താണ്.സ്പീക്ക് ഏഷ്യയുടെ വിജയത്തിനു ശേഷവും കേരളത്തിലെ പാനലിസ്റ്റുകള്‍ക്ക് ആവശ്യമായ സപ്പോര്‍ട്ടും, വിവരങ്ങളും, മറ്റു വരുമാന മാര്‍ഗ്ഗങ്ങളെക്കുറിച്ച പോസ്റ്റുകളുമായി ഈ ബ്ലോഗ് നില നിര്‍ത്തണം എന്നാണ് ഒരു പാടു പേരുടെ ആവശ്യം.തീര്‍ച്ചയായും 'സ്പീക്ക് മലയാളം' നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുന്നതാണ്.നമ്മെയെല്ലാം ഒരുമിപ്പിക്കുന്ന ഒരു കൂട്ടായ്മയായി സ്പീക്ക് മലയാളം ഇവിടെ നിലനില്‍ക്കുകതന്നെ ചെയ്യും.നമ്മുടെ കുടുംബത്തിലേയ്ക്ക് ഇനി വരാന്‍ പോകുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് സ്പീക്ക് ഏഷ്യയെക്കുറിച്ചും , ബിസിനസ്സ് മോഡലിനെക്കുറിച്ചും, സ്പീക്ക് ഏഷ്യ ഇന്ത്യന്‍ ചരിത്രത്തില്‍ വരിച്ച മഹാ വിജയത്തെക്കുറിച്ചും വിവരിച്ചു കൊടുക്കാന്‍ നിങ്ങള്‍ക്ക് ഒരു വഴികാട്ടിയായിരിക്കും ഈ ബ്ലോഗ്.നിങ്ങളുടെ എല്ലാവരുടേയും സഹകരണത്തിന് നന്ദി... ഇനിയും വരിക... നമുക്കൊന്നിച്ചു മുന്നേറാം... നല്ലൊരു നാളേക്കായ്...


സ്നേഹത്തോടെ,
സ്പീക്ക് മലയാളം

Friday, October 21, 2011

യുഗ് ചരിത്രം സൃഷ്ടിക്കുന്നു

ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന യുഗ് പരസ്യം കാണുവാന്‍ 
ഇവിടെ ക്ലിക്ക് ചെയ്യൂക.
ഫോണിന്റെ പ്രത്യേകതകള്‍ എല്ലാവരും ശ്രദ്ധിച്ചു വായിക്കുക.
 

ഇന്ന് CNN-IBN കാണുക (21/10/2011)

ഇന്ന് ഉച്ചയ്ക്ക് ഒന്നിനും-രണ്ടിനുമിടയില്‍ CNN-IBN ല്‍ സ്പ്പീക്ക് ഏഷ്യയെക്കുറിച്ചുള്ള ന്യൂസ് ഉണ്ടെന്ന് അറിയുന്നു.കാണാന്‍ സാധിക്കുന്നവരെല്ലാം കാണുക.

Thursday, October 20, 2011

കമ്പനി ബോഗ് - മലയാളം ഭാഷാന്തരം (18/10/2011)

പ്രിയ സ്പീക്ക് ഏഷ്യക്കാരേ,
സ്പീക്ക് ഏഷ്യ പാനലിസ്റ്റുകള്‍ ഫയല്‍ ചെയ്ത ഹരജിയിന്മേല്‍ റിപ്ലൈ ചെയ്യാതിരുന്ന, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, മിനിസ്റ്ററി ഓഫ് ഫൈനാന്‍സ് എന്നിവരുടെ നടപടിയെ ബഹുമാനപ്പെട്ട സുപ്രീം കോടതി രൂക്ഷമായി താക്കീത് നല്‍കി.ആര്‍.ബീ.ഐ യും, ഫിനാന്‍സ് മിനിസ്റ്ററിയും ഒക്ടോബര്‍ 10 ന് മുന്‍പ് അവരുടേ മറുപടി കോടതിയില്‍ അറിയിക്കേണ്ടതായിരുന്നു.അടുത്ത ഹിയറിംഗിനു മുന്‍പായി അവരുടെ മറുപടി അവര്‍ നിര്‍ബന്ധമായും ഫയല്‍ ചെയ്യും എന്ന് ഉറപ്പു വരുത്താനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ശ്രീ.കിറ്റി എന്‍ രാവലിനെ ജസ്റ്റീസ്..ദല്‍ വീര്‍ ഭണ്ഡാരി ചുമതലപ്പെടുത്തി.ഒരു പാട് ജനങ്ങളുടെ പണത്തിന്റെയും, ജീവിതമാര്‍ഗ്ഗത്തിന്റേയും ഒരു കാര്യമായിട്ടുകൂടി ഗവണ്മെന്റിന്റെ ഇക്കാര്യത്തിലെ നിസ്സംഗമായ നിലപാട് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ജസ്റ്റീസുമാരായ ദല്‍ വീര്‍ ഭണ്ഡാരി, ദീപക് വര്‍മ്മ എന്നിവര്‍ക്കു മുന്‍പാകെ സ്പീക്ക് ഏഷ്യക്കു വേണ്ടി ഹാജരായ സീനിയര്‍ കൌണ്‍സില്‍ ശ്രി.ഗോപാല്‍ സുബ്രഹ്മണ്യന്‍ കമ്പനിയുടെ പൂര്‍ണ്ണമായ ബിസിനസ്സ് മോഡല്‍ വിശദീകരിച്ചു.അദ്ധേഹം സ്പീക്ക് ഏഷ്യ ബിസിനസ്സ് മോഡലിനെ ഈ-ബേ ബിസിനസ്സ് മോഡലുമായി താരതമ്യം ചെയ്തു.ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭം ഉണ്ടാക്കുന്ന ബിസിനസ്സ് രീതി.ഇത്, ഈ-ബേയുടെതിനേക്കാള്‍ കുറേക്കൂടി മെച്ചപ്പെട്ടതും, വിപുലീകരിച്ചതുമായ ഒരു പതിപ്പാണ്.കാരണം , ഇവിടെ ഉപഭോക്താവിന് വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകുക മാത്രമല്ല  അവര്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ നേടുകയും അത് സാധനങ്ങളും , സേവനങ്ങളും വാങ്ങാനായി ഉപയോഗപ്പെടുത്തുകയും ചെയ്യാം.കമ്പനി മുന്നോട്ടു വെയ്ക്കുന്ന ട്രൈനിംഗ് പദ്ധതികളെക്കുറിച്ച് അദ്ധേഹം ഊന്നിപ്പറഞ്ഞു.രണ്ട് സിംഗപ്പൂര്‍ ആസ്ഥാനമായ സംരംഭകരുടെ ദീര്‍ഘവീക്ഷണവും, കമ്പനി ദൌര്‍ഭാഗ്യകരമായ രീതിയില്‍ എങ്ങിനെ ഒരു ഇരയായി മാറിയെന്നതും അദ്ധേഹം വിശദീകരിച്ചു.

പാനലിസ്റ്റുകള്‍ക്ക് പണം നല്‍കുന്നത് നിരീക്ഷിക്കാന്‍, റിട്ടയേര്‍ഡ്. ചീഫ് ജസ്റ്റിസ്. ആര്‍.സി.ലഹോട്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്മീറ്റി രൂപീകരിക്കണമെന്ന് അദ്ധേഹം ബഹു.കോടതിയോട് അഭ്യര്‍ഥിച്ചു.കമ്പനിക്ക് എല്ലാ ബാധ്യതകളും കൊടുത്തു തീര്‍ക്കാനുള്ള ആസ്തിയുണ്ടെന്ന് അദ്ധേഹം കോടതിയെ അറിയിച്ചു.ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അന്യേഷണങ്ങളില്‍ കമ്പനിക്ക് യാ‍തൊരു വിധ പ്രശ്നങ്ങളും ഇല്ലെന്നും, ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ കമ്പനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.അടിസ്ഥാനരഹിതമായ ചില മാധ്യമ റിപ്പോറ്ട്ടുകളുടെ അടിസ്ഥാനത്തില്‍ എങ്ങിനെയാണ് കമ്പനി അപമാനിതമായത് എന്നും, ഭാവിയുടെ ബിസിനസ്സ് മേഖലയായ ഇന്റര്‍നെറ്റില്‍ നിയമവിധേയമായ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുകയാണ് കമ്പനി ചെയ്യുന്നതെന്നും അദ്ധേഹം കോടതിക്കു മുന്‍പാകെ ഉണര്‍ത്തിച്ചു.

 പാനലിസ്റ്റുകള്‍ക്ക് വേണ്ടി ഹാജരായ ശ്രി.മുകുള്‍ റോഹിത്ജി, ഈ പ്രശ്നത്തിന് വളരെ പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചു.ബഹു.സുപ്രിം കോടതി ഇത് വളരെ അനുഭാവപൂരവ്വം പരിഗണിക്കുകയും, പാനലിസ്റ്റുകളുടേയും, കമ്പനിയുടേയും എല്ലാ പ്രശ്നങ്ങളും തീര്‍പ്പാക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു.

അതുപോലെത്തന്നെ, CBDT, EOW-Mumbai എന്നീ ഏജന്‍സികളോട് പണം ലഭിക്കാനുള്ളവരുടെ എല്ലാവരുടേയും വിവരങ്ങള്‍ അടുത്ത ഹിയറിംഗിനു തന്നെ(രണ്ടാഴ്ചക്കകം) ഹാജരാക്കണമെന്ന് ബഹു.സുപ്രീം കോടതി നിര്‍ദ്ധേശിച്ചു.

ഇത് എല്ലാ സ്പീക്ക് ഏഷ്യക്കാരെയും സംബന്ധിച്ച് വളരെ ആഹ്ലാദം നല്‍കുന്ന വാര്‍ത്ത തന്നെ.കാരണം നാം പ്രതീക്ഷയുടെ കിരണങ്ങള്‍ കാണുന്നു.നമ്മുടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ലഭിക്കുന്നു എന്ന കാര്യത്തില്‍ മാത്രമല്ല, സ്പീക്ക് ഏഷ്യയുമൊത്ത് നമുക്ക് തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ കൂടി നമുക്ക് സന്തോഷിക്കാം.പക്ഷേ, ഒരു വിധത്തിലുള്ള ഊഹാപോഹങ്ങളും വ്യാജ രേഖകളും നിങ്ങള്‍ വിശ്വസിക്കരുതെന്ന് ഒരു അപേക്ഷയുണ്ട്.കാരണം, കമ്പനിയുടെ ചെയര്‍പേഴ്സന്റെ സ്റ്റാമ്പും, ഒപ്പും ഉപയോഗിച്ച നിരവധി വ്യാജ രേഖകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ പ്രചരിക്കുന്നു.എല്ലാ ഔദ്യോഗിക കാര്യങ്ങളും കമ്പനി താഴെപ്പറയുന്ന കമ്പനി ഒഫീഷ്യല്‍ സൈറ്റ് വഴി മാത്രം നല്‍കുന്നതാണ്.
www.speakasiaonlinemarketing.blogspot.com  

എല്ലാ ഒഫീഷ്യല്‍ ഈ-മെയിലുകളും താഴെപ്പറയുന്ന ഐഡികളില്‍ നിന്നു മാത്രം വരുന്നതണ്.
corcom@speakasiamarketing.com
marcom@speakasiamarketing.com


സസ്നേഹം,

SpeakAsia Corporate Marketing Team.


----------------------------------------------------------------------------------------------------------------------
കൂടുതല്‍ വാര്‍ത്തകള്‍ക്ക് സ്പീക്ക് മലയാളത്തിന്റെ സ്ഥിര സന്ദര്‍ശകനാകുക.
ടൂ ഡോളര്‍ ക്ലിക്കിന്റെ പേയ്മെന്റ് സംബന്ധിച്ച വിവരം അറിയാന്‍ ഇവിടെ ക്ലീക്ക് ചെയ്യുക

Tuesday, October 18, 2011

കമ്പനി ബ്ലോഗ് അപ്ഡേറ്റ് (18/10/2011)

സുപ്രീം കോടതി നടപടി സംബന്ധിച്ച് കമ്പനി ബ്ലോഗ് അപ്ഡേറ്റ് താഴെ വായിക്കാം .മലയാളം വൈകാതെ ലഭ്യമാക്കുന്നതാണ്. 
മറ്റൊരു പ്രധാന കാര്യം : പുതിയ പോസ്റ്റിനെക്കുറിച്ച് അറിയിക്കാന്‍ റെജിസ്റ്റര്‍ ചെയ്ത എല്ലാ ഫോണ്‍ നമ്പറുകളിലേക്ക് സ്പീക്ക് മലയാളം SMS അയച്ചിരുന്നു.എന്നാല്‍ , DND ആക്റ്റിവേറ്റ് ചെയ്യാത്തവര്‍ക്ക് മാത്രമാണ് ആ മെസ്സേജുകള്‍ ലഭിച്ചിരിക്കുക.ആയതു കൊണ്ട് ലഭിച്ചവര്‍ മറ്റുള്ളവര്‍ക്ക് മെസ്സേജ് ഫോര്‍വെര്‍ഡ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. 
October 18th,2011.

Dear Panelist,

The Honourable Justice Dalveer Bhandari of the Supreme Court strongly reprimanded the Ministry of Finance and the Reserve Bank of India, for not having filled the reply affidavit, to the written petition filed by the panellists of Speak Asia. Ministry of Finance and the Reserve Bank of India were supposed to file their reply on or before the 10th October 2011. Justice Dalveer Bhandari has asked Additional Solicitor general Kitit N. Rawal to ensure that both the respondents should file their affidavit before the next hearing. He also said that the casual attitude of the Government in this issue was very disturbing as it was the issue of the money and livelihood of so many people
  
Disposing before the bench of Justice Dalveer Bhandari and Justice Deepak Varma, Gopal Subramanian, senior council for Speak Asia explained the total business model of the company. He compared the business of Speak Asia to that of Ebay, where the consumer benefits most. He said this was a much better and refined version as the consumers not only got great deals but could also earn reward points that could be used to buy goods and services. He also emphasised on the training initiatives taken by the company. He lauded the extraordinary vision of the two Singapore based entrepreneurs and the unfortunate victimisation of the company

He urged the court to form a committee headed by Retd. Chief Justice R.C Lahoti, to facilitate the payments to be made to the panellists. He said that the company has the resources to complete all their obligations. He further added that the they have no problems with the ongoing investigations and had upmost faith in the law of the land.  He also appraised the court on how the company has been harassed on the basis of some unsubstantiated media reports, and was pursuing legitimate business in the internet space which is the future of all business transactions

The council for the panellist Mr.Mukul Rohitgi urged the court for immediate relief for the panellist. The Supreme Court was most inclined to set up a committee to look into all the issues of the company and its panaellists

The Supreme Court has also instructed the CBDT and the EOW – Mumbai police who have the records of all the payments to be made party to the case, to be present for the next hearing which will be in the next two weeks.

This is wonderful news for all Speak Asians, as they see a ray of hope not only in being able to receive the money that they have earned but also to continue to work and grow with Speak Asia but on the other hand we would also request you all not to trust any rumor or any fake document as there has been fake documents  circulating on the internet with fake stamp and sign of our chairperson.All official communication coming from SAOL will be on our official blogspot site which is
www.speakasiaonlinemarketing.blogspot.com and all the official e-mails will come from our following official e-mail id’s-
·  corcom@speakasiamarketing.com
            ·  marcom@speakasiamarketing.com


Regards,


SpeakAsia Corporate Marketing Team.

Monday, October 17, 2011

സ്പീക്ക് ഏഷ്യ - എന്താണ് പുതിയ വിവരം? (17/10/2011)

പ്രിയ സ്പീക്ക് ഏഷ്യ സുഹൃത്തുക്കളേ...
പല സുഹൃത്തുക്കളും ഫോണ്‍ ചെയ്ത് ചോദിക്കുന്നു.സ്പീക്ക് മലയാളം ഞങ്ങളെ കൈവിട്ടോ? സ്പീക്ക് ഏഷ്യയെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിക്കുന്നില്ലേ- എന്നൊക്കെ...
ഇല്ല, സുഹൃത്തുക്കളേ, സ്പീക്ക് ഏഷ്യ നിങ്ങളെക്കൂടെയുണ്ട്, സ്പീക്ക് മലയാളവും.ഈ ദിവസങ്ങളത്രയും നമുക്ക് പോസിറ്റീവ് വാര്‍ത്തകള്‍ മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.മാത്രമല്ല, നമ്മള്‍ വിജയത്തോട് വളരെ അടുത്തു തന്നെയാണ് എന്ന വാര്‍ത്തയാണ് നിങ്ങളോട് ഞങ്ങള്‍ക്ക് പങ്കു വെയ്ക്കാനുള്ളത്.
ഇന്നത്തെ സ്പീക്ക് ഏഷ്യാ പാനലിസ്റ്റുകള്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതിയുടെ ഉത്തരവുകളെ സംബന്ധിച്ച്, വളരെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് നിങ്ങളോട് പറയാനുള്ളത്.
 
അതിനു മുന്‍പ്, ഇന്നലെ നടന്ന രണ്ട് ഫോണ്‍ സംഭാഷണങ്ങളേക്കുറിച്ച് നിങ്ങളോട് പറയാനാഗ്രഹിക്കുന്നു.
ഒന്ന് , ഏരിയാ മാനേജര്‍ ശ്രി.ഷിബുവുമായി നടന്നതാണ്.അദ്ധേഹം പറഞ്ഞതിന്റെ രത്നച്ചുരുക്കം, ഈ മാസത്തോടെ നമ്മുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും എന്നാണ്.2 ദിവസത്തിനകം ചില നല്ല വാര്‍ത്തകള്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കും എന്ന് അദ്ധേഹം പറഞ്ഞു.
രണ്ടാമത്തേത്, സ്പീക്ക് ഏഷ്യാ പാനലിസ്റ്റ് അസോസിയേഷന്‍ ,സെക്രട്ടറി  ശ്രി.ബഹിര്‍ വാനിയുമായി നടന്നതാണ്.അദ്ധേഹവും, ഈ രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്.മാത്രമല്ല, ചില ലീഡേര്‍സ് ഫോണ്‍ എടുക്കാത്തതും, പ്രതികരിക്കാത്തതും, ചിലര്‍ നെഗറ്റീവ് ആയ രീതിയില്‍ കമ്പനിയെക്കുറിച്ച് പ്രചരണം നടത്തുന്നതും ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ധേഹം പറഞ്ഞത് അത്തരം ആളുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അദ്ധേഹത്തിന് മെയില്‍ ചെയ്തു നലകാനാണ്.പേ ഔട്ടിന്റെ കാര്യങ്ങള്‍ ശരിയായാല്‍ ഉടനെ അത്തരം ആളുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമങ്ങള്‍ അസോസിയേഷന്‍ ആരംഭിക്കും എന്ന് അദ്ധേഹം പറഞ്ഞു.
കാരണം, നമുക്കറിയാം, നാം എല്ലാവരും വളരെ കഷ്ടപ്പെട്ട് സമ്പാദിച്ച കാശ് ലഭിക്കുന്നതിന്നു വേണ്ടി ഒരേ സ്വരത്തില്‍ ശബ്ദിക്കുമ്പോള്‍ , അതില്‍ നിന്ന് മാറി നില്‍ക്കുകയും, വിപരീത ദിശയില്‍ സഞ്ചരിക്കുകയും ചെയ്ത് പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുകയും ചെയ്തവര്‍, നാം വിജയം ആഘോഷിക്കാനുള്ള സമയമാകുമ്പോള്‍ അതിന്റെ ഫലം നുകരാ‍നായി ഓടിയെത്തുമെന്ന് നമുക്കറിയാം.അസോസിയേഷന്‍ രൂപീകരിച്ചത് പാനലിസ്റ്റുകളായ നമ്മുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ്.അതു കൊണ്ട് ഇക്കാര്യത്തില്‍ കമ്പനിയോട് സംസാരിക്കാന്‍ നമ്മുടെ കൂടെ അസോസിയേഷന്‍ ഉണ്ടാകും എന്ന കാര്യം അദ്ധേഹം നമുക്ക് ഉറപ്പു തന്നിട്ടുണ്ട്.
ഇനി ഇന്നത്തെ കോടതി നടപടികളിലെ രത്നച്ചുരുക്കത്തിലേയ്ക്ക്:
1. പാനലിസ്റ്റ് പൊതുതാല്‍പ്പര്യ ഹരജിയിലെ ആദ്യ അഭ്യര്‍ഥന, ആന്ധ്രാ സീ.ഐ.ഡീ പിടിച്ചു വച്ചിരിക്കുന്ന മുഴുവന്‍ അക്കൌണ്ടുകളും വിട്ടു നല്‍കണമെന്നും സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അത് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആയിരുന്നു.കോടതി അത് അംഗീകരിക്കുകയും അതിന് വേണ്ടി ഉത്തരവിടുകയും ചെയ്തു.
2.പാനലിസ്റ്റ് ഹരജിയില്‍ , ഫണ്ട് വിത്രണം ചെയ്യുന്നതിനു വേണ്ടി ഒരു റിട്ടയേര്‍ഡ് ജഡ്ജി നയിക്കുന്ന സമിതി രൂപീകരിക്കാന്‍ അപേക്ഷിച്ചിരുന്നു.ബഹു.സുപ്രീം കോടതി അതും അംഗീകരിക്കുകയും, റിട്ടയേര്‍ഡ് ജഡ്ജിയായ. ബഹു.ശ്രി.ലഹോതിയെ അധ്യക്ഷനായി ഒരു സമിതിയെ അതിനായി നിയോഗിക്കുകയും ചെയ്തു.
3. സൈറ്റ് ഡാറ്റാബേസ് ഇ.ഓ.ഡബ്ലിയുവിന്റെ കസ്റ്റഡിയിലാണെന്ന് സ്പീക്ക് ഏഷ്യ ബോധിപ്പിച്ചു.രണ്ട് ആഴ്ചയ്ക്കകം സൈറ്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കണമെന്നും സൈറ്റ് തിരികെ ഏല്‍പ്പിക്കണമെന്നും ബഹു.സുപ്രീം കോടതി ഉത്തരവിട്ടു.
4. ഇന്നത്തെ സമയത്തിന്റെ അപര്യാപ്തത മൂലം, അടുത്ത ഹിയറിംഗ്  ഒക്ടോബര്‍ 20ന് ആണ്.അന്നേദിവസം, സ്പീക്ക് ഏഷ്യ പേയ്മെന്റ് വിതരണം നല്‍കുന്നതിന്റെ രീതിയെക്കുറിച്ചാണ് ഹിയറിംഗ്.
അതെ, സന്തോഷിക്കുക! നാം വിജയത്തിന്റെ വളരെ അടുത്താണ്.
പിന്നെ, ഈ അടുത്ത ദിവസങ്ങളിലായി ലഭിച്ച മറ്റു ചില വിജയ സൂചനകള്‍ കൂടി:
സ്പീക്ക് ഏഷ്യയുടെ സിംഗപ്പൂര്‍ ഓഫീസിലേക്കുള്ള ജോലിക്കാരെ നിയമിക്കാന്‍ സിങപ്പൂര്‍ ജോബ് സൈറ്റില്‍ ഈ അടുത്ത ദിവസമാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള പല ലീഡേര്‍സിന്റേയും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട ഫോണ്‍ നമ്പറുകള്‍ ഈ അടുത്ത ദിവസങ്ങളില്‍ ഓണ്‍ ആയിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.
നമ്മൂടെ സീ.ഇ.ഓ ശ്രി. മനോജ് കുമാര്‍ വീഡിയോ ഇന്റര്‍വ്യൂവില്‍ പ്രത്യക്ഷപ്പെട്ട് അറിയിച്ച ചില കാര്യങ്ങള്‍ "യൂറോപ്പിലടക്കം പല രാജ്യങ്ങളിലും കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു"
അദ്ധേഹം പറഞ്ഞ വളരെ പ്രധാനപ്പെട്ട ഒരു കാര്യം "നമ്മള്‍ ചെയ്ത ഇക്കാര്യങ്ങള്‍ ഇന്ത്യയിലല്ലാതെ ലോകത്ത് വേറൊരു രാജ്യത്തായിരുന്നെങ്കില്‍, നാം അവീടത്തെ ദേശീയ നേതാക്കന്മാര്‍ ആയി മാറിയേനെ"
സുഹൃത്തുക്കളേ...
നാം വിജയത്തിന് വളരെ അടുത്താണ്.
ഇത്രയും ദിവസം അപ്ഡ് ഡേറ്റുകള്‍ നല്‍കാന്‍ സാധിക്കാത്തതിന് സദയം ക്ഷമിക്കുക.വളരെയധികം തിരക്കുകളില്‍ പെട്ടതു മൂലമാണ്.പിന്നെ, നേരിട്ട് അന്യേഷച്ചവര്‍ക്ക് വിവരങ്ങള്‍ പങ്കു വയ്ക്കാന്‍ പരമാവധി സാധിച്ചിട്ടുണ്ട്.പ്രധാനമായും, അപ്ഡേറ്റുകള്‍ പോസിറ്റീവ് മാത്രമായിരുന്നതിനാലാണ് അല്‍പ്പം സാവധാനത്തിലായത്.ഇനിയുള്ള അപ്ഡേറ്റുകള്‍ നിങ്ങളില്‍ തീര്‍ച്ചയായും എത്തിക്കുന്നതാണ്.നിങ്ങള്‍ നല്‍കുന്ന സഹകരണത്തിന് നന്ദി.
ഏറ്റവും പുതിയ വിവരങ്ങള്‍ മലയാളത്തില്‍ വായിക്കാന്‍ എന്നും ഇവിടെ വരിക.
(അടുത്ത ദിവസം , കൂടുതല്‍ വിവരങ്ങളും വാര്‍ത്തകളും പ്രതീക്ഷിക്കുക)

Monday, October 3, 2011

ബഹിര്‍വാനിയുടേ പോസ്റ്റിന്റെ മലയാളം...

Speak Asia Update : 28-Sept-2011 
പ്രിയ സ്പീക്ക് ഏഷ്യക്കാര്‍ക്ക് നമസ്ക്കാരം,
 
അസോസിയേഷന്റെ വക്കീലന്മാരുമായുള്ള ഒരു മീറ്റിംഗില്‍ നിന്നും തിരിച്ചു വരുന്ന വഴിക്ക് ഞാന്‍ നമ്മുടെ പാനലിസ്റ്റുകള്‍ക്ക് നല്‍കാനുള്ള ഈ അപ്ഡേറ്റ് മനസ്സില്‍ ആസൂത്രണം ചെയ്യുകയായിരുന്നു.ഇതു വരെയുള്ള വിവിധ നിയമ നടപടികളൂടെ ഇപ്പോഴത്തെ അവസ്ഥ നിങ്ങളെ അറിയിക്കുവാനാണീ അപ്ഡേറ്റ്.
 
സ്പീക്ക് ഏഷ്യാ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഇന്ത്യയുടെ നിയമം അനുസരിച്ച് ജീവിക്കുന്ന പൌരന്മാരാണ്.നിയമത്തിന്റെ ഭാഗത്തു നിന്ന് നന്മ മാത്രമേ നാം പ്രതീക്ഷിക്കുന്നുള്ളൂ.
കമ്പനി ഉള്‍പ്പെട്ടിരിക്കുന്ന വിവിധ വ്യവഹാരങ്ങളും അവയുടെ ഇപ്പോഴത്തെ സ്ഥിതിയുമാണ് ഞാന്‍ താഴെ നല്‍കുന്നത്.

1. വിജയവാഡ
 
കമ്പനിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട ആദ്യത്തെ വ്യവഹാരമാണിത്.ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, ആന്ധ്രാപ്രദേശില്‍ വളരെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നതും , എല്ലാ നെറ്റ്വര്‍ക്ക് മാര്‍കറ്റിംഗ് കമ്പനികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നവരുമായ കോര്‍പ്പറേറ്റ് ഫ്രോഡ് വാച്ച് എന്ന ഒരു എന്‍.ജി.ഓ ആണ്ഈ കേസ് ഫയല്‍ ചെയ്തത്.
ഈ എന്‍.ജീ.ഓ ആംവേയ്ക്ക് എതിരേയും നിയമ യുദ്ധം നടത്തുന്നുണ്ട്.
എല്ലാ നെറ്റ്വര്‍ക്ക് മാര്‍കറ്റിംഗ് കമ്പനികളും 'ഫ്രോഡ്'ആണെന്നാണ് ഇവരുടെ വിശ്വാസം.സ്വതന്ത്ര ഇന്ത്യയില്‍  ജനങ്ങളുടെ വ്യത്യസ്തമായ അഭിപ്രായങ്ങളെ നിങ്ങള്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ല.
ഈ കേസിന്റെ ഇപ്പോഴത്തെ സ്ഥിതി: 
ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നാലു പേരായ,
1. ശ്രി.ദിപാങ്കര്‍ സര്‍ക്കാര്‍ , എന്നെയും നിങ്ങളേയും പോലെ ഒരു സാധാരണ പാനലിസ്റ്റ്
2. ശ്രി.റയീസ് (സ്പീക്ക് ഏഷ്യയിലെ ഒരു സാധാരണ ജീവനക്കാരന്‍)
3. ശ്രി.രവി ഖന്ന, ഇദ്ധേഹവും സ്പീക്ക് ഏഷ്യ ജീവനക്കാരനല്ല.
4. ശ്രി.രാഹുല്‍ ഷാ, ഒരു നിലയിലും സ്പീക്ക് ഏഷ്യയുമായി വിദൂര ബന്ധം പോലുമില്ലാത്ത ഒരു മാന്യദേഹം.ഇദ്ധേഹത്തിന്റെ അറസ്റ്റിനെക്കുറിച്ചാണ് കമ്പനി അഡ്വോകെറ്റ് ശ്രി.പാണ്ഡെ, 'തെറ്റായ ഒരു കേസിലെ തെറ്റായ ഒരു അറസ്റ്റ് 'എന്ന് കോടതിയില്‍ ബോധിപ്പിച്ചത്.കോടതിയില്‍ അദ്ധേഹം മറാത്തിയില്‍ പറഞ്ഞത് അധികാരികള്‍ ഒട്ടും ആലോചിക്കാതെ അവര്‍ക്ക് തോന്നിയതു പോലെ പ്രവര്‍ത്തിക്കുന്നു എന്നാണ്.
 
ഈ നാലു പേരെയും വിജയവാഡ കോടതി ഇന്നലെ ജാമ്യത്തില്‍ വിട്ടു.
 
ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ഈ കേസ് മൂലമാണ് സ്പീക്ക് ഏഷ്യാ ഫ്രാന്‍ചൈസികളുടെ അക്കൌണ്ടുകള്‍ മരവിപ്പിക്കപ്പെട്ടത് എന്നതാണ്.
 
2.മുംബൈ കോടതിയിലെ ആദ്യ പൊതു താല്പര്യ ഹരജി(PIL)

സ്പീക്ക് ഏഷ്യയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തിയാണ് ഈ ഹരജി നല്‍കിയത്.സൈബര്‍ കുറ്റകൃത്യങ്ങളും, ഇന്റര്‍നെറ്റ് വഞ്ചനകളും നേരിടാനുള്ള അധികാരികളുടെ തയ്യാറെടുപ്പുകളെക്കുറിച്ച് അന്യേഷിക്കുകയായിരുന്നു പരാതിക്കാരന്റെ ഉദ്ധേശ്യം.പരാതിക്കാരന്റെ ഹരജി സ്പീക്ക് ഏഷ്യക്കെതിരെ ആയിരുന്നില്ലെങ്കിലും, വളരെ മാരകമായ രീതിയില്‍ ഒരു ഉദാ‍ഹരണമായി ഇയാള്‍ സ്പീക്ക് ഏഷ്യയെ ഈ കേസിലേക്ക് വലിച്ചിഴക്കുകയാണുണ്ടായത്.കമ്പനിക്കെതിരില്‍ യാതൊരു ദുരുദ്ധ്യേശവുമില്ലാതിരുന്ന അദ്ധേഹത്തിന്റെ ഈ പ്രവര്‍ത്തി, പക്ഷേ, എത്ര മോശമായ രീതിയിലാണ് കമ്പനിയെ ബാധിച്ചത് എന്ന് നാം കണ്ടതാണല്ലോ?

സീതാദേവിയെ എങ്ങനെ ജനങ്ങള്‍ കുറ്റക്കാരിയാക്കി എന്നതിന് പുരാണം സാക്ഷിയാണല്ലോ?
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ബഹു.ഹൈക്കൊടതി ഒരിക്കലും ഈ കേസില്‍ സ്പീക്ക് ഏഷ്യക്കെതിരെ അന്യേഷണം വേണമെന്ന് മുംബൈ പോലിസിനോട് ആവശ്യപ്പെട്ടിട്ടില്ല എന്നതാണ്.മറിച്ച് , കോടതി ഇന്റര്‍നെറ്റ് വഞ്ചനകള്‍ തടയുന്ന തിന് എന്ത് തയ്യാറെടുപ്പാണ് ഈ.ഓ.ഡബ്ലിയു നടത്തുന്നത് എന്ന കാര്യം അന്യേഷിച്ച് ഒരു റിപ്പോര്‍ട്ട് നല്‍കാനാണ് ബഹു:കോടതി ഉത്തരവിട്ടത്.(അത് നല്‍കാനാവട്ടെ, ഇന്നേ ദിവസം വരെ ഇ.ഓ.ഡബ്ലിയു വിന് സാധിച്ചിട്ടില്ല).ശുശ്ക്കാന്തി പൂണ്ട അധികാരികള്‍ പക്ഷേ സ്പീക്ക് ഏഷ്യയെ ലക്ഷ്യമാക്കി അന്യേഷണം ആരംഭിക്കുകയും, കമ്പനിയെ ഒരു ഉദാഹരണമായി സ്വീകരിക്കുകയുമാണുണ്ടായത്.
മറ്റൊരവസരത്തില്‍ , കമ്പനി അഡ്വക്കെറ്റ് ശ്രി.പാണ്ഡയുടെ അപേക്ഷയില്‍ മറുപടി പറയവേ, ഈ കേസില്‍ സ്പീക്ക് ഏഷ്യയെക്കുറിച്ച് അന്യേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും , ഇ.ഓ.ഡബ്ലിയുവിന് ഈ കേസ് വേറെ തന്നെ അന്യേഷിക്കേണ്ടതായിട്ടുണ്ടെന്നും ബഹു. ഹൈ കോടതി നിറീക്ഷിക്കുകയുണ്ടായി.
പക്ഷേ, കഷ്ടമെന്നല്ലാതെ എന്തു പറയാന്‍! അടിസ്ഥാനമില്ലാത്ത ഇത്തരം കാര്യങ്ങള്‍ക്ക് ആര് വിശദീകരണം നല്‍കും?
'സത്യം ജയിക്കും' നമ്മള്‍ ,, പാനലിസ്റ്റുകള്‍ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയിലും , കോടതിയിലും വിശ്വാസമുണ്ട്.
 
3. ഇ.ഓ.ഡബ്ലിയു കേസ് 
2011 ജൂലൈ 28 ന് ബാന്ദ്ര ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ , ശ്രി.ഖോസ് ല എന്ന ഒരു പാനലിസ്റ്റ് ഒരു പരാതി നല്‍കുന്നു. ഈ കേസ് ഈ.ഓ.ഡബ്ലിയുവിന് കൈമാറ്റം ചെയ്യപ്പെടുന്നു.ഈ.ഓ.ഡബ്ലിയുവാകട്ടെ അടിയന്തിരമായി തന്നെ ശ്രി.താരക് ബാജ്പൈയെ അദ്ധേഹത്തിന്റെ ഇന്‍ഡോറിലുള്ള വീട്ടില്‍ വച്ച് 28 ന് അര്‍ദ്ധ രാത്രി അറസ്റ്റ് ചെയ്യുന്നു.
ഈ.ഓ.ഡബ്ലിയു താഴെ പറയുന്നവര്‍ക്കെതിരെ കുറ്റം ചുമത്തി:
ശ്രി.താരക് ബാജ്പൈ(സ്പീക്ക് ഏഷ്യ സീ.ഓ.ഓ)
ശ്രി.രാജീവ് മെഹ്രോത്ര (തുത്സിയാന്റ് ടെക്ക്)
ശ്രീ.രവി ഖന്നാ (തുത്സിയാന്റ് ടെക്ക്)
ശ്രീ.ദിപാങ്കര്‍ സര്‍ക്കാര്‍ (റൈപുറില്‍ നിന്നുള്ള പാനലിസ്റ്റ്)
ശ്രി.റയീസ് (സ്പീക്ക് ഏഷ്യ ടെക്ക്നിക്കല്‍ ടീം)
 
അന്യേഷണം നടന്നു കൊണ്ടിരിക്കുന്നു.
ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാ‍വരും , ജാമ്യത്തില്‍ മോചിപ്പിക്കപ്പെട്ടു.
 
ഈ കേസുമായി ബന്ധപ്പെട്ട്, കമ്പനി വെബ്സൈറ്റ് , അന്യേഷണത്തിനായി  ഇപ്പോഴും ഈ.ഓ.ഡബ്ലിയു കസ്റ്റ്ഡിയിലാണ്.ഈ.ഓ.ഡബ്ലിയുവിന് അവരുടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒക്ടോബര്‍ 27 വരെ സമയം ഉണ്ട്.(അറ്സ്റ്റ് ചെയ്ത അന്നു മുതല്‍ 90 ദിവസം)
4. മിറാ റോഡ് കേസ്
എങ്ങിനെയാണ് അധികാരികള്‍ , കമ്പനിയുടേ സ്വഭാവികമായ പ്രവര്‍ത്തനത്തെ വൈകിക്കുവാന്‍ ശ്രമങ്ങള്‍ നടത്തുന്നത് എന്നതിന്റെ ഒരു ഏറ്റവും മോശമായ ഒരു ഉദാഹരണമാണ് ഈ കേസ്.
കേസ് ആരംഭിക്കുന്നത് ഒരു പാനലിസ്റ്റിന്റെ തന്റെ ഡയരക്റ്റ് അപ്ലൈനെതിരെ കൊടുത്ത ഒരു കേസിനെത്തുടര്‍ന്നാണ്.എന്നാല്‍ ഈ ആളുടെ പേര്‍ ഈ കേസിന്റെ എഫ്.ഐ.ആറില്‍ എവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നത് വളരെ ശ്രദ്ധേയമാണ്.പാനലിസ്റ്റ് ശ്രി.ദീപങ്കര്‍ സര്‍കാര്‍ ഈ ഇടപാടില്‍ എവിടെയും ഇല്ലെന്നതാണ് ഏറെ അത്ഭുതകരം.
നിയമത്തിന് യാതൊരു വിലയും കല്‍പ്പികാതെയും, തികച്ചും ചിന്താശൂന്യമായും ആണ് 2011 ആഗസ്റ്റ് 20ന് ബയന്തര്‍ ഈ.ഓ.ഡബ്ലിയു,ശ്രി.റയീസ് ഒഴികെ മറ്റു നാലു പേറെയുംആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഉടനേ അറസ്റ്റ് ചെയ്തത്.
മുകളില്‍ പറഞ്ഞ നാലു പേരേയും പോലീസ് കസ്റ്റഡിയില്‍ വീടാനുള്ള ബയന്തര്‍ ഈ.ഓ.ഡബ്ലിയുവിന്റ്റെ അപേക്ഷ, ബഹു. ഖില കോടതി ജഡ്ജി തള്ളിയ കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.
ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും ജാമ്യത്തില്‍ മോചിപ്പിക്കപ്പെട്ടു.
 
5. മുംബൈ ഹൈക്കോടതിയില്‍ ഐസ്പാ (AISPA)നല്‍കിയ പൊതു താല്‍പ്പര്യ ഹരജി
 
രൂപീകരിക്കപ്പെട്ട ഉടന്‍ ഐസ്പ ചെയ്തത് 20 ലക്ഷം വരുന്ന പാനലിസ്റ്റുകള്‍ക്കു വേണ്ടി ഒരു പൊതു താല്‍പ്പര്യ ഹരജി(PIL) ബഹു.മുംബൈ ഹൈക്കോടതിയില്‍ നല്‍കുകയാണ്.
ഇതിലെ കക്ഷികള്‍

1.ഇന്ത്യാ ഗവണ്മെന്റ് ഫൈനാന്‍സ് സെക്രട്ടറി
2.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ, മുംബൈ 
3. മഹാരാഷ്ട്ര ഗവണ്മെന്റ്, സെക്രട്ടറി 
4. സ്പീക്ക് ഏഷ്യ ഓന്‍ലൈന്‍, സിങപ്പൂര്‍.
 
മറ്റു കാര്യങ്ങള്‍ കൂടാതെ PIL ല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ബഹു.ഹൈക്കോടതി മുന്‍പാകെ ഉന്നയിക്കപ്പെട്ടു.
 
1. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച മേയ് 23 ലെ സര്‍ക്കുലര്‍(സ്പീക്ക് ഏഷ്യ പേയ്മെന്റുകള്‍ നിലക്കാന്‍ കാരണമായ)അതിനു പിന്നിലെ അടിസ്ഥാന കാരണങ്ങള്‍ പരിശോധിക്കുകയും, അത് റദ്ധാക്കുകയോ , മാറ്റിവേക്കുകയോ ചെയ്യുന്നത് സംബന്ധിച്ച്.
1,2 കക്ഷികളോട് ബഹു.ഹൈക്കോടതി നിശ്ചയിക്കുന്ന ഒരു സമയ പരിധിക്കുള്ളില്‍ അന്യേഷണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ധേശിക്കുക.
3. അന്യേഷണം നടക്കുന്ന ഈ കാലയളവില്‍  എക്സിറ്റ് ഓപ്ഷന്‍ അനുവദിക്കാനും പാനലിസ്റ്റുകള്‍ക്ക് പേയ്മെന്റ്റ് നല്‍കാനും കമ്പനിയെ അനുവദിക്കുവാന്‍ 1& 2 കക്ഷികളോട് ആവശ്യപ്പെടുക.
കക്ഷികള്‍ക്ക്  കോടതിയില്‍ മറുപടി സമര്‍പ്പിക്കുന്നതിനായി 2011 ഒക്ടോബര്‍ 12 ലേക്ക് ഈ കേസിന്റെ വാദം വച്ചിരിക്കുന്നു.
6. ചില പാനലിസ്റ്റുകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ റിട്ട് ഹരജി.
സുപ്രിം കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കുന്നതിനായി ഒരു വക്കാലത്ത് നാമഃ കാമ്പയിന്‍ നടന്നിരുന്നതായി നിങ്ങള്‍ക്കറിയാമല്ലോ?
ശ്രീ.സോളമന്‍ ജെയിംസും മറ്റ് 155 ലധികം, വക്കാലത്ത് നാമഃ അയച്ച രാജ്യമെമ്പാടുമുള്ള പാനലിസ്റ്റുകളും കൂടിയാണ്  ആ ഹരജി നല്‍കിയത്.
ഈ ഹരജിയില്‍ കക്ഷികള്‍ ഇവരാണ്:

1) ഇന്ത്യാ ഗവണ്മെന്റ് 
2) റിസര്‍വ് ബാ‍ങ്ക് 
3)സ്പ്പിക്ക് ഏഷ്യ 
4) ഹരെന്‍ വെഞ്ചേഴ്സ് പബ്ലികേഷന്‍സ്
അസോസിയെഷന്‍ വഴിയല്ലാതെ പാനലിസ്റ്റുകളില്‍ ചിലര്‍ ചേര്‍ന്ന് സ്വതന്ത്രമായി നല്‍കിയ ഈ റിട്ട് ഹരജിയിലെ പ്രധാന അപേക്ഷകള്‍.

1. വിവിധ അധികാരികള്‍ ഫ്രീസ് ചെയ്ത് വച്ചിരിക്കുന്ന 150 കോടി രൂപ സുപ്രിം കോടതി ഇടപെട്ട് പാനലിസ്റ്റുകള്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണം.
2. 3,4 കക്ഷികള്‍ അതായത് സ്പീക്ക് ഏഷ്യ,ഹരെന്‍ വെഞ്ചേഴ്സ് എന്നിവരോട്  പേയ്മെന്റ്സ് നല്‍കാന്‍ ഉത്തരവിടണം.

ഇക്കാര്യത്തിന്മേലുള്ള മറുപടി കേള്‍ക്കല്‍ സുപ്രീം കോടതി ഒക്ടോബര്‍ 10 ലേക്ക് മാറ്റി വച്ചിരിക്കുന്നു.സുപ്രിം കോടതി ഇതിനകം തന്നെ കേസിലെ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് നല്‍കിക്കഴിഞ്ഞു.

ഈ കോടതിക്കര്യങ്ങള്‍ക്കു പുറമേ സ്പീക്ക് ഏഷ്യ , റിസര്‍വ് ബാങ്കുമായി കൂടിക്കഴ്ച്ക നടത്തിക്കഴിഞ്ഞു.ഇക്കാര്യം കമ്പനി ഒഫീഷ്യല്‍ ബ്ലോഗ് വഴി സ്ഥിരീകരിച്ചു കഴിഞ്ഞു. 
റിസര്‍വ് ബാങ്ക് ചില കാര്യങ്ങളില്‍ വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഒക്ടോബര്‍ ആദ്യ വാരത്തില്‍ കമ്പനി ഇക്കര്യങ്ങളിലുള്ള വിശദീകരണം ആര്‍.ബീ.ഐക്ക് നല്‍കും(റിസര്‍വ് ബാങ്ക് അടുത്ത മീറ്റിംഗ് നാളെ 4/10/2010 ന് നടക്കുമെന്ന് അറിയുന്നു)
ഇക്കാര്യങ്ങളുടെ വെളിച്ചത്തില്‍ , കമ്പനി എല്ലാ വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് ഇന്ത്യയില്‍ പ്രവത്തനാനുമതിക്കു വേണ്ടി പൊരുതുകയാണ്.

കമ്പനിയുടെ ബിസിനസ്സ് മോഡല്‍ മുന്‍പോട്ടു വച്ചു കഴിഞ്ഞു.അത്, ഒരു മണിസര്‍ക്കുലേഷന്‍ സ്കീമോ , പിരമിഡ് സ്കീമോ അല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. കമ്പനിയുടെ ബിസിനസ്സ് മോഡല്‍ കാലത്തിനും വളരേ മുന്‍പേ നടക്കുന്ന ഒന്നാണ്. അതു കൊണ്ട് തന്നെ വിപ്ലവാത്മകമായ അതിന്റെ ഉള്ളടക്കം പലര്‍ക്കും മുഴുവനായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

ഞാന്‍ ഒരിക്കല്‍ കൂടി സ്പീക്ക് ഏഷ്യാ പാനലിസ്റ്റുകളോട് ഒന്നിച്ചു നില്‍ക്കാനും ക്ഷമ കൈകൊള്ളാനും അപേക്ഷിക്കുന്നു.കമ്പനി ഇവിടെ എന്നും ഉണ്ടാകും.അത് ദീര്‍ഘ ദൃഷ്ടിയോടെ രൂപീകരിക്കപ്പെട്ടതാണ്.കമ്പനിയും, നമ്മളും ഒന്നിച്ചു വളരും-തീര്‍ച്ച!
സ്പീക്ക് ഏഷ്യനായതില്‍ അഭിമാനിക്കുക!
 ജെയ് സ്പീക്ക് ഏഷ്യ
അശോക് ബഹിര്‍ വാനി
താരതമ്യേന നീണ്ട ഈ പോസ്റ്റ് കുറച്ച് സമയം എടുത്താണ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.ചില യാത്രകളില്‍ ആയതിനാല്‍ ഇതിന്റെ മലയാളം പ്രസിദ്ധീകരിക്കാന്‍ അല്‍പ്പം വൈകി.നിങ്ങള്‍ സദയം ക്ഷമിക്കുമല്ലോ?സ്പീക്ക് മലയാളം മുന്‍പ് വാഗ്ദാനം ചെയ്ത പോലെ നമ്മുടെ വിജയം വരെ നിങ്ങളുടെ കൂടെ ഉണ്ടാകും.അതിനു ശേഷവും നമ്മുടെ കേരളാ പാനലിസ്റ്റുകളുടേ ഒരു പ്ലാറ്റ് ഫോമായി ഈ ബ്ലൊഗ് വര്‍ത്തിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു - സ്പീക്ക് മലയാളം

Wednesday, September 28, 2011

അശോക് ബഹിര്‍വാനിയുടെ പുതിയ അപ്ഡേറ്റ് - കാര്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ.

ശ്രദ്ധിച്ചു വായിക്കുക.ഇതിന്റെ മലയാളം നാളെ വൈകുന്നേരത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്- സ്പീക്ക് മലയാളം
Speak Asia Update : 28-Sept-2011 Good News Awaiting (Give Some Time To Read and Understand Whole)

"All the above four have been released on bail yesterday by the Vijayawada Court " Read Ahead For Details :)

Good Evenings Speak Asians,

While returning home from an important meeting with the Associations Advocates I was working out this update in my mind and I had made up my mind on updating all the panelists about the current position viz a viz various legal matters.

I read this saying posted on the message board of the very famous and pious St. Michaels Church, Mahim.

“Fairness is really what justice is”

The entire family of Speakasian’s are law abiding citizens and have implicit faith in the judicial system of India and indeed in its fairness.

I am going to list out all the legal matters in which the company is involved and their present status:

1. VIJAYAWADA MATTER:

This was the first matter filed against the company. It is important to note here that an NGO by the name “Corporate Fraud Watch” is very active in Andhra Pradesh and has been in the forefront in their fight against all network marketing companies.

This NGO is also embroiled in a legal battle with AMWAY.

This NGO believes that all networking companies are fraudulent in nature and intent. You cannot stop people from having their opinion in independent India.

The current status in this case is that the four accused who were arrested namely:

a) Mr. Dipankar Sarkar who is a simple panelist just like you and me.

b) Mr. Rayees who is an ordinary employee of the company (SAOL).

c) Mr. Ravi Khanna who is again not an employee of the company.

d) Mr. Rahul Shah this poor gentleman is in no way connected to any company even remotely connected with any operation of SAOL and the company counsel Mr. Ponda has gone on record before the Hon. Magistrate in the Esplanade court (Quila Court) and termed his arrest as “picking up a wrong man in a wrong case”. He told the court in Marathi that the authorities are doing whatever they wish without any application of mind.

All the above four have been released on bail yesterday by the Vijayawada Court.

Also pertinent to note here is that all the accounts of the franchisees of SAOL were freezed under this Vijayawada matter.

2. FIRST PIL IN MUMBAI HIGH COURT:

An individual in no way connected to SAOL filed a criminal PIL in the Mumbai High Court against the Government of Maharashtra.

The main prayer of the PIL was that the petitioner wanted to know of the preparedness of the authorities in preventing internet fraud and cyber crime. The petitioner’s case was not against SAOL per se, although the petitioner maliciously drew on Speakasia as an example. We all know of the reach and power of our adversary so we can understand how an uninterested petitioner could be easily influenced to implicate SAOL. It is easy to hurl aspersions on everything.

History is witness to how people have even accused our sacred ‘Sita Mata’.

Pertinent to note here is that the Hon. High Court never ordered the Mumbai police (EOW) to investigate SAOL under this PIL they simply asked the EOW to submit a report on the preparedness of the police in preventing cyber crime or internet fraud (which the EOW has failed till date to file).
The overzealous officials of the EOW do the easiest thing available; they target a soft and vulnerable target SAOL, and start investigating this company to make this a showcase example.

The Hon High Court has at a later date, on the prayer of the companies (SAOL) Counsel Mr. Ponda even, observed that the court has in no way ordered the authorities to Investigate the company SAOL and that the EOW needs to investigate this matter independently.

But alas who is to explain unbiased independence.

We the panelists have unflinching faith in the fairness of the EOW and indeed in the Judiciary “Satyamev Jayate” .

3. The EOW Case:

A panelist going by the name of Mr. Khosla files a FIR on 28th July, 2011 at Bandra East Police Station.
The Matter is transferred to EOW and showing great urgency the EOW officials arrested Mr. Tarak Bajpai form his residence in Indore in the middle of the night on 28th itself

The EOW has charged the accused i.e.:

a) Mr. Tarak Bajpai COO of SAOL.

b) Mr. Rajeev Mehrotra of M/s Tulsiyant Tech.

c) Mr. Ravi Khanna of M/s Tulsiyant Tech.

d) Mr. Dipankar Sarkar Panelist form Raipur.

e) Mr. Rayees Tech Team SAOL

The investigations are undergoing and all the persons arrested in this case are released on Bail.

The company's website www.speakasiaonline.com is under the custody of EOW for investigation under this case. The EOW has upto 27th October, 2011 to file their charge sheet (90 days from arrest).

4. The Mira Road Case:

This is an interesting case in point, on how the authorities are hell bent on harassing the company officials and how the only resolve evident is to delay the normalization of the company’s activities.

The case stems from a panelists complaint against its direct up line (Sponsor) the above mentioned persons in the EOW case are not even mentioned in the FIR. Surprisingly the panelist in question Mr. Dipankar Sarkar is not anywhere in the picture in this transaction.

Showing no respect for law or the process the EOW Bhayander without application of mind arrested the four above mentioned persons (except Mr. Rayees) as soon as they were released from the Arthur Road jail on 20th August, 2011.

Pertinent to note here is that the Hon. Magistrate at the Quila Court had disallowed the Transit remand application moved by the EOW Bhayander for the custody of the above mentioned persons.

All the persons arrested under this case have been released on bail.

5. PIL Filed by AISPA in Mumbai High Court:

Upon its formation, the first thing the Association (AISPA) did was to move the Hon. High Court Mumbai and filed a Public Interest Litigation (PIL) putting forth the view point of the 20 lakh Panelists.

The respondents in this matter are:

a) Union of India through Secretary Finance, Govt. of India.

b) Reserve Bank of India, Mumbai

c) State of Maharashtra through its chief Secretary

d) Speakasia online Pte. Ltd. Singapore.

Besides other issues the PIL made the following Prayer before the Hon. High Court as follows:

i. To examine the records based on which the RBI has issued the impugned circular dated May, 23, 2011 and after examining the same to quash and/or set aside the impugned circular.

ii. To direct respondents No. 1 & 2 to complete the investigation into the affairs of the company in a time bound manner as fixed by the Hon. Court.

iii. That pending the investigation the respondents No’s 1 and 2 be directed to allow the company to make payments to their panelists and allow the EXIT OPTION.

The Matter is now kept on 12th October, 2011 for the respondents to file their reply.

6. Writ Petition filed by some Panelists in the Supreme Court:

We know a campaign was undertaken by some panelists of sending VAKALATNAMAS to file a WRIT PETITION in the Supreme Court.

The WRIT PETITION was filed by Mr. Solomon James and about 115+ more panelists from across the country.

In this Writ Petition the following are the Respondents:

a) The Union Of India

b) The RBI

c) M/s Speakasiaonline Pte. Ltd.

d) M/s Haren Ventures Publications.

Under this Writ Petition filed by some independent panelists not by the AISPA the main prayer before the Hon. Supreme Court are as follows:

i. The around Rs. 150 Crores which are seized by various authorities be immediately brought under the custody of the Hon. Supreme Court and as per the orders of the Hon. Court the same be disbursed amongst the panelists.

ii. That the respondents No. 3 and 4 i.e. SAOL and HVP be ordered to make payments to the panelists.

The matter is now listed on the 10th October, 2011 for hearing. The Hon. Court has already issued notice to all the respondents to file their reply.

Besides these court matters RBI had a meeting with the SAOL officials as informed by the management through the official blog http://speakasiaonlinemarketing.blogspot.com/

RBI has seeked some clarification and the company will have to revert back to RBI by first week of October, 2011.

In light of the above we can see that the company is facing up to all the challenges and are fighting the system to be allowed to operate in India.

The company’s Business Module is over board and unlike common perception this is not a money circulation scheme nor is it a pyramid recruitment module.
The company’s Business module is way before its time and is revolutionary in content that is why it may be difficult for people to fully appreciate the module clearly.

I once again call on all the Speak Asian Panelists to keep united have patience and trust the company. The company is here to stay and has a long term vision. The company and we will grow together for sure.

Proud to be Speak Asian

Jai Speakasia
Ashok Bahirwani
Secretary

Friday, September 23, 2011

കമ്പനി ബ്ലോഗ് അപ് ഡേറ്റ് - മലയാളം (23/09/2011)

പ്രിയ പാനലിസ്റ്റ്,
ഈ വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് എന്ത് വിവരം കിട്ടിയാലും അത് വിശ്വാസയോഗ്യവും, കമ്പനി മാനേജ്മെന്റില്‍ നിന്നും നേരിട്ട് വരുന്നതുമായിരിക്കും എന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ അപ് ഡേറ്റ്.അതു കൊണ്ട്, സ്പീക്ക് ഏഷ്യാ കുടുംബാംഗങ്ങളോട് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത് ഒരു കാര്യമാണ് - ദയവായി, വ്യാജ വാര്‍ത്തകളും , അപ് ഡേറ്റുകളും വിശ്വസിക്കരുത്.ഞങ്ങളേ അത്ദുതപ്പെടുത്തിക്കൊണ്ട് ആരോ കമ്പനി ലെറ്റര്‍ ഹെഡ് അനുകരിച്ച് നമ്മുടേ കുടുംബാംഗങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമം നടത്തി.അതൊന്നും വിശ്വസിക്കരുതെന്നും , സ്വാധീനത്തില്‍ പെട്ടുപോകരുതെന്നും അഭ്യര്‍ഥിക്കുന്നു.
 http://speakasiaonlinemarketing.blogspot.com എന്ന ബ്ലൊഗ് ആണ് കമ്പനിയുടേ ഔദ്യോഗിക ബ്ലോഗ് സൈറ്റ്.അതു വഴിയാണ് കമ്പനി മാനേജ്മെന്റ്റില്‍ നിന്ന് നേരിട്ട് നിങ്ങള്‍ക്ക് വിവരങ്ങള്‍ ലഭിക്കുക.
Regards,
SpeakAsia Corporate Marketing Team