Tuesday, October 25, 2011

ടൈംസ് ഓഫ് ഇന്ത്യയില്‍ വീണ്ടും വ്യാജ വാര്‍ത്ത.

ഇന്നലെ ടൈംസ് ഓഫ് ഇന്ത്യ "ശ്രീ.താരക് ബാജ്പൈയെ കാണാനില്ല" എന്ന രീതിയില്‍ വ്യാജ വാര്‍ത്ത നല്‍കിയിരിക്കുന്നു.കമ്പനി ബ്ലോഗില്‍ ഇന്നലെ വൈകുന്നേരത്തോടെ തന്നെ അതിന് മറുപടിയും വന്നു.മറുപടിയുടെ മലയാള ഭാഷാന്തരം താഴെ വായിക്കാം.
 ------------------------------------------------------------------
 
പ്രിയ സ്പീക്ക് ഏഷ്യക്കാരെ,
 
ഇന്ന് രാവിലെ വീണ്ടും വളരെ വിനാശകാരിയും, സ്ഥാപിതതാല്‍പ്പര്യത്തോടും കൂടിയ ഒരു വാര്‍ത്ത ഇന്ത്യയിലെ ഒരു പത്രത്തിന്റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.


നമ്മുടെ ഇന്ത്യന്‍ സീ.ഓ.ഓ ശ്രി.താരക് ബാജ്പൈ അപ്രത്യക്ഷനായെന്ന തെറ്റായ സന്ദേശമാണ് ഈ വാര്‍ത്ത നല്‍കിയത്.ഒരു സര്‍ജറിക്ക് വിധേയനായതിനു ശേഷവും , ശ്രി.താരക് ബാജ്പൈയും മറ്റു ടീമങ്കങ്ങളും അന്യേഷണസംഘവുമായി സഹകരിച്ചു വരികയാണ്.
 
ഇത്തരം അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും കമ്പനി തുടക്കം കുറിച്ചു കഴിഞ്ഞു(നിയമ നടപടികള്‍)

ഇത്തരം റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്നും അവ വിശ്വസിക്കരുതെന്നും ഞങ്ങള്‍ ഒരിക്കല്‍ കൂടി നിങ്ങളോട് അഭ്യര്‍ഥിക്കുന്നു,
 
Regards,


SpeakAsia Corporate Marketing Team.


ഇന്നലെ aispa വെബ്സൈറ്റിലും ഈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത ലേഖകനുള്ള വിശദമായ കുറിപ്പ് ഉണ്ടായിരുന്നു.മാത്രമല്ല, ഒരുപാട് പനലിസ്റ്റുകള്‍, പാനലിസ്റ്റുകളുടെ ശക്തി ഈ ലേഖകന്  കാണിച്ചുകൊടുക്കാന്‍ ഈ-മെയിലുകള്‍ അയച്ചു കഴിഞ്ഞു.

No comments:

Post a Comment